ഗോധ്ര ട്രെയിന്‍ ദുരന്തം: മുഖ്യപ്രതി പിടിയില്‍

അഹ്മദാബാദ്: 2002ലെ ഗോധ്ര ട്രെയിന്‍ ദുരന്തവുമായി ബന്ധപ്പെട്ട് മുഖ്യപ്രതി ഫാറൂഖ് അഹ്മദ് ബാനയെ 14 വര്‍ഷത്തിനുശേഷം ഗുജറാത്ത് ഭീകരവിരുദ്ധസേന (എടിഎസ്) അറസ്റ്റ് ചെയ്തു. ഗോധ്ര റെയില്‍വേ സ്‌റ്റേഷനില്‍ ട്രെയിന്‍ കത്തിക്കാന്‍ ഗൂഢാലോചന നടത്തിയവരില്‍ ഒരാളാണ് ബാനയെ യെന്നാണ് പോലിസ് വാദം. സംഭവസമയം ഗോധ്ര നഗരസഭാ കൗണ്‍സിലറായിരുന്നു ഇയാള്‍. പിന്നീട് മുംബൈയിലേക്കു രക്ഷപ്പെടുകയും വസ്തു ഇടനിലക്കാരനായി മാറുകയും ചെയ്തു. പഞ്ച്മഹല്‍ ജില്ലയിലെ കലോള്‍ പട്ടണത്തിനടുത്ത നികുതിപിരിവ് കേന്ദ്രത്തില്‍വച്ചാണു പിടികൂടിയത്.
Next Story

RELATED STORIES

Share it