കെയ്റോ റസ്റ്റോറന്റില്‍ ആക്രമണം; 16 മരണം
BY Sumeera SMR5 Dec 2015 2:16 AM GMT
Sumeera SMR5 Dec 2015 2:16 AM GMT
കെയ്റോ: ഈജിപ്ഷ്യന്‍ തലസ്ഥാനമായ കെയ്റോയിലെ നിശാക്ലബ്ബിലെ റസ്റ്റോറന്റിലുണ്ടായ സ്ഫോടനത്തില്‍ 16 പേര് കൊല്ലപ്പെട്ടു. അഞ്ചുപേര്‍ക്കു പരിക്കേറ്റു. നഗരമധ്യത്തിലെ അഗൗസ മേഖലയില്‍ ഇന്നലെ രാവിലെയാണ് ആക്രമണമുണ്ടായത്.
നിശാക്ലബ്ബിലെ തൊഴിലാളികളും ഒരു സംഘം യുവാക്കളും തമ്മിലുണ്ടായ തര്‍ക്കത്തിനു പിന്നാലെയാണ് ആക്രമണമെന്ന് ആഭ്യന്തരമന്ത്രാലയത്തെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപോര്‍ട്ട് ചെയ്യുന്നു. മൂന്നംഗ മുഖംമൂടി സംഘം കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന റസ്റ്റോറന്റിലേക്കു സ്ഫോടക വസ്തുക്കള്‍ എറിയുകയായിരുന്നുവെന്നു മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. പൊള്ളലേറ്റും സ്ഫോടനത്തെ തുടര്‍ന്നുണ്ടായ പുക ശ്വസിച്ചുമാണ് മരണം. അടുത്തിടെ ഇസ്ലാമിക സായുധ സംഘങ്ങളും സൈന്യവും തമ്മില്‍ തലസ്ഥാന നഗരിയില്‍ നിരവധി ഏറ്റുമുട്ടലുകളുണ്ടായിട്ടുണ്ട്.
മുര്‍സി ഭരണകൂടത്തെ പട്ടാളം അട്ടിമറിച്ചതിനു പിന്നാലെ ഈജിപ്തില്‍ സൈനിക ഭരണകൂടത്തിനു നേരെ പ്രതിഷേധം ശക്തമാണ്.
നിശാക്ലബ്ബിലെ തൊഴിലാളികളും ഒരു സംഘം യുവാക്കളും തമ്മിലുണ്ടായ തര്‍ക്കത്തിനു പിന്നാലെയാണ് ആക്രമണമെന്ന് ആഭ്യന്തരമന്ത്രാലയത്തെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപോര്‍ട്ട് ചെയ്യുന്നു. മൂന്നംഗ മുഖംമൂടി സംഘം കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന റസ്റ്റോറന്റിലേക്കു സ്ഫോടക വസ്തുക്കള്‍ എറിയുകയായിരുന്നുവെന്നു മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. പൊള്ളലേറ്റും സ്ഫോടനത്തെ തുടര്‍ന്നുണ്ടായ പുക ശ്വസിച്ചുമാണ് മരണം. അടുത്തിടെ ഇസ്ലാമിക സായുധ സംഘങ്ങളും സൈന്യവും തമ്മില്‍ തലസ്ഥാന നഗരിയില്‍ നിരവധി ഏറ്റുമുട്ടലുകളുണ്ടായിട്ടുണ്ട്.
മുര്‍സി ഭരണകൂടത്തെ പട്ടാളം അട്ടിമറിച്ചതിനു പിന്നാലെ ഈജിപ്തില്‍ സൈനിക ഭരണകൂടത്തിനു നേരെ പ്രതിഷേധം ശക്തമാണ്.
Next Story
RELATED STORIES
ഇന്ത്യയില്‍ ജുഡീഷ്യറിയെ അട്ടിമറിക്കുന്നു; ആശങ്കയറിയിച്ച് സുപ്രിംകോടതി...
28 March 2024 2:42 PM GMTകെജ് രിവാളിന്റെ ഇ ഡി കസ്റ്റഡി നാലുദിവസം കൂടി നീട്ടി; കോടതിയില്‍ സ്വയം...
28 March 2024 1:59 PM GMTപോലിസ് സ്റ്റേഷനുമുന്നില്‍ പെട്രോളൊഴിച്ച് തീകൊളുത്തിയ യുവാവ് മരിച്ചു
28 March 2024 12:44 PM GMTദുഃഖ വെള്ളിയും ഈസ്റ്ററും പ്രവൃത്തി ദിനങ്ങളായി പ്രഖ്യാപിച്ച മണിപ്പൂര്‍ ...
28 March 2024 10:18 AM GMTപയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളില്‍ കരി ഓയില്‍...
28 March 2024 10:17 AM GMTതാജ്മഹൽ ശിവക്ഷേത്രമായി പ്രഖ്യാപിക്കണം; യു പി കോടതിയിൽ പുതിയ ഹരജി
28 March 2024 10:16 AM GMT