കലക്ടറെ റാഞ്ചല്‍: വനിത മാവോവാദിക്ക് ജീവപര്യന്തം
BY Sumeera SMR25 May 2016 3:17 AM GMT
Sumeera SMR25 May 2016 3:17 AM GMT
മല്‍കാന്‍ഗിരി(ഒഡീഷ): അഞ്ചു വര്‍ഷം മുമ്പു ജില്ലാകലക്ടര്‍ ആര് വിനീല്‍ കൃഷ്ണയെ തട്ടിക്കൊണ്ടുപോയ കേസില്‍ വനിതാ മാവോവാദിക്കും മറ്റൊരാള്‍ക്കും ജീവപര്യന്തം തടവ്. എം ദിവ്യ എന്ന ശാന്തി, തപന്‍ ഷാ എന്നിവരെയാണ് അഡീഷനല്‍ ജില്ലാ സെഷന്‍സ് ജഡ്ജി ഭാമ ശങ്കര്‍ മിശ്ര ശിക്ഷിച്ചത്. ഷാ മുന്‍ സര്‍ക്കാര്‍ ജീവനക്കാരനാണ്. കേസിലെ മറ്റൊരു പ്രതിയായ ഘാസിറാം പംഗിയെ കോടതി വെറുതെവിട്ടു.
23 സാക്ഷികളെ വിസ്തരിച്ച ശേഷമാണു കോടതി കേസില്‍ വിധി പറഞ്ഞത്. 2011 ഫെബ്രുവരി 16നാണു വിനീല്‍ കൃഷ്ണയെയും ജൂനിയര്‍ എന്‍ജിനീയര്‍ പബിത്ര മാഞ്ചിയെയും ഒരു സംഘം മാവോവാദികള്‍ തട്ടിക്കൊണ്ടുപോയത്.
23 സാക്ഷികളെ വിസ്തരിച്ച ശേഷമാണു കോടതി കേസില്‍ വിധി പറഞ്ഞത്. 2011 ഫെബ്രുവരി 16നാണു വിനീല്‍ കൃഷ്ണയെയും ജൂനിയര്‍ എന്‍ജിനീയര്‍ പബിത്ര മാഞ്ചിയെയും ഒരു സംഘം മാവോവാദികള്‍ തട്ടിക്കൊണ്ടുപോയത്.
Next Story
RELATED STORIES
പ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMT