എയര്‍ ഇന്ത്യ ആവശ്യപ്പെട്ടത് 4300 കോടി; അനുവദിച്ചത് 1,713 കോടി
BY Sumeera SMR1 March 2016 2:43 AM GMT
Sumeera SMR1 March 2016 2:43 AM GMT
ന്യൂഡല്‍ഹി: നഷ്ടത്തിലോടുന്ന എയര്‍ ഇന്ത്യക്ക് ധനകാര്യ മന്ത്രി ബജറ്റില്‍ അടുത്ത സാമ്പത്തിക വര്‍ഷത്തേക്കു നീക്കിവച്ചത് 1,713 കോടി രൂപ. എയര്‍പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ, സിവില്‍ ഏവിയേഷന്‍ ജനറല്‍ ഡയറക്ടറേറ്റ് പവന് ഹാന്‍സ് ലിമിറ്റഡ്, സിവില്‍ ഏവിയേഷന്‍ ബ്യൂറോ തുടങ്ങിയ വകുപ്പുകള്‍ ഉള്‍ക്കൊള്ളുന്ന വ്യോമയാന മന്ത്രാലയത്തിന് മൊത്തത്തില്‍ 4,417 കോടി രൂപയാണ് ബജറ്റില്‍ അനുവദിച്ചത്. 4300 കോടി രൂപയായിരുന്നു എയര്‍ ഇന്ത്യ സര്‍ക്കാരിനോടാവശ്യപ്പെട്ടിരുന്നത്.
എയര്‍ ഇന്ത്യയുടെ നഷ്ടം ഈ വര്‍ഷം മാര്‍ച്ചോടെ 40 ശതമാനം കുറയ്ക്കാന്‍ സാധിക്കുമെന്ന് കഴിഞ്ഞയാഴ്ച കേന്ദ്ര വ്യോമയാന സഹമന്ത്രി മഹേഷ് ശര്‍മ പറഞ്ഞിരുന്നു. 2015 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ നഷ്ടം 5,859.91 കോടിയായിരുന്നു.
എയര്‍ ഇന്ത്യയുടെ നഷ്ടം ഈ വര്‍ഷം മാര്‍ച്ചോടെ 40 ശതമാനം കുറയ്ക്കാന്‍ സാധിക്കുമെന്ന് കഴിഞ്ഞയാഴ്ച കേന്ദ്ര വ്യോമയാന സഹമന്ത്രി മഹേഷ് ശര്‍മ പറഞ്ഞിരുന്നു. 2015 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ നഷ്ടം 5,859.91 കോടിയായിരുന്നു.
Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT