ഇശറത്ത് ജഹാന് വ്യാജ ഏറ്റുമുട്ടല്‍; ഗുജറാത്ത് പോലിസിനെതിരായ നടപടി ഒഴിവാക്കണമെന്ന ഹരജി തള്ളി
BY swapna en11 March 2016 9:06 AM GMT
X
swapna en11 March 2016 9:06 AM GMT
[related]
ന്യൂഡല്‍ഹി: ഇശറത്ത് ജഹാന് കേസില്‍ ഗുജറാത്ത് പോലിസിനെതിരായുള്ള കേസ്സുകള്‍ തള്ളണമെന്ന പൊതു താല്‍പ്പര്യ ഹരജി സുപ്രിംകോടതി തള്ളി. ജസ്റ്റിസ് പി സി ഘോഷ്, അമിതാവാ റോയ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി തള്ളിയത്. ഇത്തരത്തിലുള്ള ഒരു കേസ് ഫയല്‍ ചെയ്യാന്‍ കഴിയില്ലെന്നും ആര്‍ട്ടിക്കിള്‍ 226 അനുസരിച്ച് വേണമെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാമെന്നും കോടതി പറഞ്ഞു. ഇശറത്ത് ജഹാന് ലഷ്കര്‍ ഏജന്റാണെന്ന്് മുംബൈ ആക്രമണക്കേസ് പ്രതി ഡേവിഡ് കോള്മാന് ഹെഡ്ലി ഈയടുത്ത് വിചാരണയ്ക്കിടെ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊതു താല്‍പ്പര്യ ഹരജി ഫയല്‍ ചെയ്തത്.
ഇശറത്ത് കേസില്‍ ശിക്ഷിക്കപ്പെട്ട പോലിസുകാര്‍ക്കെതിരായ നടപടികള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അഡ്വ. എം എല്‍ ശര്‍മയാണ് കോടതിയെ സമീപിച്ചത്.
Next Story
RELATED STORIES
ലബനാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം; ഹിസ്ബുല്ല ആക്രമണത്തിന് മറുപടിയെന്ന്
17 April 2024 6:22 PM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTബിജെപി എംപി കരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു
17 April 2024 12:45 PM GMTമുസ് ലിം അഭിഭാഷകനോട് വിവേചനം: ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞ് വിചാരണ...
17 April 2024 12:30 PM GMTകനത്ത മഴ; യുഎഇയിലേക്കുള്ള നാല് വിമാനങ്ങള്‍ കൂടി റദ്ദാക്കി
17 April 2024 12:11 PM GMT