ഇന്ത്യയിലെ നവജാത ശിശുമരണത്തിന്റെ 70 ശതമാനവും ജനിച്ച് ഒരു മാസത്തിനുള്ളില്‍
BY sdq Kappan27 Feb 2016 10:48 AM GMT
X
sdq Kappan27 Feb 2016 10:48 AM GMT
ന്യൂഡല്‍ഹി: ഇന്ത്യയില്‍ നടക്കുന്ന നവജാത ശിശുമരണത്തില്‍ 70 ശതമാനവും ജനിച്ച് ഒരു മാസത്തിനുള്ളില്‍ തന്നെയാണ് സംഭവിക്കുന്നതെന്ന് സാമ്പത്തിക സര്‍വ്വെ. ജനന സമയത്തെ കുഞ്ഞുങ്ങളുടെ ഭാരം കുറവാണ് ഇതിന് പ്രധാന കാരണമെന്നും കഴിഞ്ഞ ദിവസം കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റിലി പാര്‍ലമെന്റിന്റെ മേശപ്പുറത്തുവെച്ച സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇന്ത്യന്‍ വനിതകളുടെ 42.2 ശതമാനവും ഗര്ഭാധാരണവേളയില് ഭാരക്കുറവുള്ളവരാണ്. ഗര്‍ഭിണികളായിരിക്കുന്ന സമയത്ത് ഇവര്‍ ഭാരം വര്‍ദ്ധിപ്പിക്കുന്നില്ല. ഇത് ഭാരക്കുറവുള്ള കുഞ്ഞുങ്ങള്‍ ജനിക്കാന്‍ ഇടയാക്കുന്നു. ഗര്‍ഭിണികളായിരിക്കുമ്പോള്‍ സ്ത്രീകള്‍ 12.5 മുതല്‍ 18 കിലോഗ്രാം വരെ അധികമായി ഭാരം വര്‍ദ്ധിപ്പിക്കണമെന്ന് ലോകാരോഗ്യ സംഘടന നിഷ്ക്കര്‍ഷിക്കുമ്പോള്‍ ഇന്ത്യന്‍ വനിതകള്‍ പരമാവധി 7 കിലോഗ്രാം വരെയേ ശരീരഭാരം വര്ദ്ധിപ്പിക്കുകയുള്ളുവെന്നും റിപ്പോര്‍ട്ടു പറയുന്നു.
Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT