ആന്‍ട്രിക്സ്-ദേവാസ് ഇടപാട്: ജി മാധവന് നായരെ ചോദ്യംചെയ്തു
BY Sumeera SMR13 May 2016 4:15 AM GMT
Sumeera SMR13 May 2016 4:15 AM GMT
ന്യൂഡല്‍ഹി: വിവാദമായ ആന്‍ട്രിക്സ്—-ദേവാസ് കരാറുമായി ബന്ധപ്പെട്ട് ഐഎസ്ആര്‍ഒ മുന്‍ ചെയര്മാന് ജി മാധവന് നായരെ സിബിഐ ചോദ്യംചെയ്തു. ഐഎസ്ആര്‍ഒയുടെ വാണിജ്യ വിഭാഗമായ ആന്‍ട്രിക്സ് ബംഗളൂരു ആസ്ഥാനമായുള്ള ദേവാസ് മള്‍ട്ടിമീഡിയ കമ്പനിയുമായി 2005ല്‍ ഒപ്പിട്ട കരാറില്‍ അഴിമതി നടന്നുവെന്നാണാരോപണം.
578 കോടി രൂപ ദേവാസിന് ലാഭമുണ്ടാക്കിക്കൊടുത്തുവെന്നാണ് കേസ്. ഐഎസ്ആര്‍ഒയുടെ ജിസാറ്റ്-6, ജിസാറ്റ്-6എ എന്നീ ഉപഗ്രഹങ്ങളിലെ സൗകര്യങ്ങള്‍ നല്‍കാനായിരുന്നു ഇരു സ്ഥാപനങ്ങളും കരാറിലെത്തിയിരുന്നത്. ഐഎസ്ആര്‍ഒയുടെ ഉടമസ്ഥതയിലുള്ള 150 മെഗാ ഹെര്‍ട്സ് എസ് ബാന്‍ഡ് സ്പെക്ട്രത്തില്‍ 70 മെഗാഹെര്‍ട്സും ദേവാസിന് നല്‍കാനുള്ള കരാര്‍ മന്ത്രിസഭ അറിയാതെയായിരുന്നു ഒപ്പിട്ടത്. ഈ സമയം ആന്‍ട്രിക്സിന്റെ ഭരണാനുമതി അധ്യക്ഷനായിരുന്നു അദ്ദേഹം.
578 കോടി രൂപ ദേവാസിന് ലാഭമുണ്ടാക്കിക്കൊടുത്തുവെന്നാണ് കേസ്. ഐഎസ്ആര്‍ഒയുടെ ജിസാറ്റ്-6, ജിസാറ്റ്-6എ എന്നീ ഉപഗ്രഹങ്ങളിലെ സൗകര്യങ്ങള്‍ നല്‍കാനായിരുന്നു ഇരു സ്ഥാപനങ്ങളും കരാറിലെത്തിയിരുന്നത്. ഐഎസ്ആര്‍ഒയുടെ ഉടമസ്ഥതയിലുള്ള 150 മെഗാ ഹെര്‍ട്സ് എസ് ബാന്‍ഡ് സ്പെക്ട്രത്തില്‍ 70 മെഗാഹെര്‍ട്സും ദേവാസിന് നല്‍കാനുള്ള കരാര്‍ മന്ത്രിസഭ അറിയാതെയായിരുന്നു ഒപ്പിട്ടത്. ഈ സമയം ആന്‍ട്രിക്സിന്റെ ഭരണാനുമതി അധ്യക്ഷനായിരുന്നു അദ്ദേഹം.
Next Story
RELATED STORIES
മഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMTകെ കെ ശൈലജക്കെതിരെ സമൂഹമാധ്യമത്തില്‍ അശ്ലീല കമന്റിട്ട...
19 April 2024 10:47 AM GMTകാട്ടുമാടം മനയിൽ നിന്ന് പുരാതന വിഗ്രഹങ്ങളും സ്വര്‍ണാഭരണങ്ങളും കവര്‍ന്ന ...
19 April 2024 10:46 AM GMTരാഹുല്‍ ഗാന്ധിക്കെതിരെ പരിഹാസ പരാമര്‍ശവുമായി മുഖ്യമന്ത്രി പിണറായി...
19 April 2024 10:44 AM GMTകെകെ ശൈലജക്കെതിരെ സൈബര്‍ ആക്രമണം നടന്നിട്ടുണ്ടെങ്കില്‍ അത് തെറ്റാണ്: ...
19 April 2024 10:43 AM GMT