Flash News

സോളാര്‍ കമ്മീഷന്‍ റിപോര്‍ട്ടിലെ കണ്ടെത്തലുകള്‍


ഉമ്മന്‍ചാണ്ടി - സോളാര്‍ പ്രൊജക്റ്റിനായി വാഗ്ദാനങ്ങള്‍ നല്‍കി 2.16 കോടി രൂപ കമ്മീഷനായി യുഡിഎഫ് കൈപ്പറ്റി. മകളായി കണക്കാക്കേണ്ട സരിതയെ ശാരീരികമായി ചൂഷണം ചെയ്തു. ക്ലിഫ്ഹൗസില്‍ പല തവണ ഓറല്‍ സെക്‌സ് നടത്തി. സരിത തട്ടിപ്പുകാരിയെന്ന് അറിയാമായിരുന്നു.
ആര്യാടന്‍ മുഹമ്മദ് - റിന്യൂവബിള്‍ എനര്‍ജി പോളിസി അനുവദിക്കാന്‍ 25 ലക്ഷം കൈപ്പറ്റി. പല പ്രാവശ്യം ലൈംഗിക പീഡനം നടത്തി. ആവശ്യപ്പെട്ടതൊന്നും ചെയ്തില്ല.
എ പി അനില്‍ കുമാര്‍ - തന്റെ സ്റ്റാഫ് ആയ നസ്‌റുല്ല വഴി 7ലക്ഷം രൂപ കൈപ്പറ്റി. റോസ്ഹൗസ്, ലേ മെറിഡിയന്‍, കേരള ഹൗസ് എന്നിവിടങ്ങളില്‍ പലതവണ സരിതയെ ചൂഷണം ചെയ്തു.
അടൂര്‍ പ്രകാശ് - ലൈംഗികപീഡനം, ടെലിഫോണിക് സെക്‌സ്. കോളുകളും എസ്എംഎസുകളും അയച്ചു. ബംഗളൂരു ഹോട്ടലിലേക്ക് ക്ഷണിച്ചു.
ഹൈബി ഈഡന്‍ - എറണാകുളം ഗസ്റ്റ്ഹൗസിലും എംഎല്‍എ ഹോസ്റ്റലിലും വച്ച് ലൈംഗിക പീഡനം നടത്തി.
കെ സി വേണുഗോപാല്‍  - ബലാല്‍സംഗം ചെയ്തു. പല തവണ ഭീഷണിപ്പെടുത്തി. ടെലിഫോ ണ്‍ വിളി, എസ്എംഎസ്, ലൈംഗികാരോപണം മുതലായവ.
പളനി മാണിക്യം - ലൈംഗിക പീഡനം, ആദായനികുതി പ്രശ്‌നം തീര്‍പ്പാക്കാന്‍ 25 ലക്ഷം കൈപ്പറ്റി.
എന്‍ സുബ്രഹ്മണ്യന്‍ - ട്രിഡന്റ് ഹോട്ടലില്‍ വച്ച് ലൈംഗിക പീഡനം.
കെ പത്മകുമാര്‍ കലൂര്‍ ഫഌറ്റില്‍ വച്ച് ലൈംഗിക പീഡനം. ടെലിഫോണ്‍ സെക്‌സ്, ഓണ്‍ലൈന്‍ വിളികള്‍.
എം ആര്‍ അജിത് കുമാര്‍ - ടെലിഫോണ്‍ സെക്‌സ്, ഓണ്‍ലൈന്‍ വിളികള്‍, എസ്എംഎസ്.
പി സി വിഷ്ണുനാഥ് - പ്രൊജക്റ്റ് നല്‍കിയ കാരണത്താല്‍ ടെലിഫോ ണ്‍ വിളികള്‍, എസ്എംഎസ് മുതലായവ
പ്രതീഷ് നായര്‍ - പളനി മാണിക്യത്തെ പരിചയപ്പെടുത്തി. ചിദംബരത്തെ പരിചയപ്പെടുത്താന്‍ ശ്രമിച്ചു.
ജോസ് കെ മാണി എംപി  -ഡല്‍ഹിയില്‍ വച്ച് മോശമായി പെരുമാറി. ഡല്‍ഹിയില്‍ വച്ച് ഓറല്‍ സെക്‌സ് നടത്തി.
അബ്ദുല്ലക്കുട്ടി - തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ വിളിച്ചുവരുത്തി ബലാല്‍സംഗം നടത്തി.
ബഷീര്‍ അലി തങ്ങള്‍ - പല തവണ ലൈംഗികമായി പീഡിപ്പിച്ചു. നിരവധി തവണ ഫോണ്‍ വിളിച്ചു.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ - പോലിസ് ഉദ്യോഗസ്ഥരെ ഉപയോഗിച്ച് ക്രിമിനല്‍ക്കേസില്‍ നിന്ന് ഉമ്മന്‍ചാണ്ടിയെ രക്ഷപ്പെടുത്താന്‍ പരിശ്രമിച്ചു.
ബിജു രാധാകൃഷ്ണന്‍ - ടീം സോളാര്‍ കമ്പനിയുടെ എട്ടു കോടി രൂപ നശിപ്പിച്ചു. ശാലു മേനോന്റെ കൂടെ ആഡംബരജീവിതം നയിച്ചു.
ശാലു മേനോന്‍ - ഇടപാടുകാരുടെ പണം ഉപയോഗിച്ച് ബിജു നിര്‍മച്ച മൂന്നു കോടിയുടെ പുതിയ വീട് സ്വ ന്തമാക്കി.കൂടാതെ, സ്വര്‍ണം, സമ്മാനമായി ലഭിച്ച രണ്ടു കാറുകള്‍ കൈക്കലാക്കി.
Next Story

RELATED STORIES

Share it