സുരക്ഷാ ജീവനക്കാരന് വെടിവച്ചു; ജഡ്ജിയുടെ ഭാര്യക്കും മകനും പരിക്ക്
BY kasim kzm14 Oct 2018 2:29 AM GMT
kasim kzm14 Oct 2018 2:29 AM GMT
ഗുഡ്ഗാവ്: സുരക്ഷാ ജീവനക്കാരന്റെ വെടിയേറ്റ് ജഡ്ജിയുടെ ഭാര്യയ്ക്കും മകനും പരിക്ക്. ഇവരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഡീഷണല്‍ സെഷന്‍സ് ജഡ്ജി കൃഷ്ണന് കാന്തിന്റെ ഭാര്യ ഋതു, മകന് ധ്രുവ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. കൃഷ്ണന് കാന്തിന്റെ സുരക്ഷാ ജീവനക്കാരന് മഹിപാല്‍ ആണ് വെടിയുതിര്‍ത്തത്.
ജഡ്ജിയുടെ ഭാര്യയും മകനും മഹിപാലിന്റെ അകമ്പടിയോടെ അര്‍ക്കാഡിയ മാര്‍ക്കറ്റില്‍ പോയതായിരുന്നു. മഹിപാലിനെ പിന്നീട് ഫരീദാബാദില്വച്ചാണ് അറസ്റ്റ് ചെയ്തത്.
ജഡ്ജിയുടെ ഭാര്യയും മകനും മഹിപാലിന്റെ അകമ്പടിയോടെ അര്‍ക്കാഡിയ മാര്‍ക്കറ്റില്‍ പോയതായിരുന്നു. മഹിപാലിനെ പിന്നീട് ഫരീദാബാദില്വച്ചാണ് അറസ്റ്റ് ചെയ്തത്.
Next Story
RELATED STORIES
ഫ്രീലാന്‍സ് ജോലികളുടെ കാലം
20 April 2024 7:03 AM GMTകണ്ണൂരിൽ ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ സിപിഎം പ്രവര്ത്തകൻ മരിച്ചു;...
5 April 2024 8:53 AM GMTറിയാസ് മൗലവി കൊലക്കേസ്: ആര്‍എസ്എസ്സുകാരായ മൂന്ന് പ്രതികളെയും കോടതി...
30 March 2024 6:06 AM GMTഒമ്പത് പോപുലര്‍ ഫ്രണ്ട് മുന്‍ പ്രവര്‍ത്തകര്‍ക്ക് ജാമ്യം; എന്‍ഐഎയ്ക്ക്...
21 March 2024 6:30 AM GMTഭരണഘടനയെ അട്ടിമറിക്കുന്ന മോദി സര്‍ക്കാരിനെ താഴെയിറക്കുക: പി അബ്ദുല്‍...
20 March 2024 6:27 PM GMTതമിഴ്നാട്ടില്‍ എസ് ഡിപി ഐ-എഐഎഡിഎംകെ സഖ്യം; ദിണ്ടിഗല്‍ മണ്ഡലത്തില്‍...
20 March 2024 5:51 PM GMT