വീണ്ടും എബോള ഭീഷണി: കോംഗോയില്‍ 2 മരണം
BY sruthi srt9 May 2018 5:56 AM GMT
X
sruthi srt9 May 2018 5:56 AM GMT
കിന്‍ഷാസ: ലോകത്തെ ഭീഷണിയിലാക്കിയ എബോള വൈറസ് സാന്നിധ്യം വീണ്ടും. അവിടെ മരിച്ച അഞ്ചുപേരില്‍ നടത്തിയ പരിശോധനയില്‍ രണ്ടെണ്ണത്തിലാണ് എബോള കണ്ടെത്തിയത്. ഇതിന് പിന്നാലെയാണ് രോഗം പടരുന്നതായി ആരോഗ്യമന്ത്രാലയത്തിന്റെ സ്ഥിരീകരണം വന്നിരിക്കുന്നത്.
കഴിഞ്ഞ അഞ്ചു ആഴ്ചയില്‍ 17 മരണം അടക്കം 21 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. രാജ്യത്തിന്റെ വടക്കുപടിഞ്ഞാറന്‍ പ്രദേശമായ ലേക്ക് തുമ്പയിലാണ് ഇത്തരത്തില്‍ പനി റിപ്പോര്‍ട്ട് ചെയ്തത്. ഇതിന്റെ വിശദാംശങ്ങള്‍ക്കായി കാത്തിരിക്കുകയാണ്. എബോള ബാധ തടയാന്‍ വിദഗ്ധസംഘത്തെ മേഖലയില്‍ നിയോഗിച്ചതായി കോംഗോ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
കഴിഞ്ഞ അഞ്ചു ആഴ്ചയില്‍ 17 മരണം അടക്കം 21 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. രാജ്യത്തിന്റെ വടക്കുപടിഞ്ഞാറന്‍ പ്രദേശമായ ലേക്ക് തുമ്പയിലാണ് ഇത്തരത്തില്‍ പനി റിപ്പോര്‍ട്ട് ചെയ്തത്. ഇതിന്റെ വിശദാംശങ്ങള്‍ക്കായി കാത്തിരിക്കുകയാണ്. എബോള ബാധ തടയാന്‍ വിദഗ്ധസംഘത്തെ മേഖലയില്‍ നിയോഗിച്ചതായി കോംഗോ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
Next Story
RELATED STORIES
ഇന്ത്യയില്‍ ജുഡീഷ്യറിയെ അട്ടിമറിക്കുന്നു; ആശങ്കയറിയിച്ച് സുപ്രിംകോടതി...
28 March 2024 2:42 PM GMTകെജ് രിവാളിന്റെ ഇ ഡി കസ്റ്റഡി നാലുദിവസം കൂടി നീട്ടി; കോടതിയില്‍ സ്വയം...
28 March 2024 1:59 PM GMTപോലിസ് സ്റ്റേഷനുമുന്നില്‍ പെട്രോളൊഴിച്ച് തീകൊളുത്തിയ യുവാവ് മരിച്ചു
28 March 2024 12:44 PM GMTദുഃഖ വെള്ളിയും ഈസ്റ്ററും പ്രവൃത്തി ദിനങ്ങളായി പ്രഖ്യാപിച്ച മണിപ്പൂര്‍ ...
28 March 2024 10:18 AM GMTപയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളില്‍ കരി ഓയില്‍...
28 March 2024 10:17 AM GMTതാജ്മഹൽ ശിവക്ഷേത്രമായി പ്രഖ്യാപിക്കണം; യു പി കോടതിയിൽ പുതിയ ഹരജി
28 March 2024 10:16 AM GMT