kasaragod local

'വധശിക്ഷ പ്രതീക്ഷിച്ചു'

വിദ്യാനഗര്‍: ഫാത്തിമത്ത് സുഹറ വധക്കേസിലെ പ്രതിക്ക് വധശിക്ഷ പ്രതീക്ഷിച്ചതായിരുന്നുവെന്ന് പിതാവ് അബൂബക്കര്‍ പറഞ്ഞു. ഇന്നലെ രാവിലെ വിധികേട്ട ശേഷം കോടതി വളപ്പില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിരപരാധിയായ തന്റെ മകളെ നിഷ്ഠൂരമായി കഴുത്തറുത്ത് കൊന്ന കേസി ല്‍ കോടതി നല്‍കിയ ശിക്ഷ പോരെന്നും കരഞ്ഞുകൊണ്ട് പറഞ്ഞ ു. മകന്‍ അസ്ഹറുദ്ദീനും അടുത്ത ബന്ധുക്കളും വിധികേള്‍ക്കാന്‍ കോടതിയില്‍ എത്തിയിരുന്നു.
Next Story

RELATED STORIES

Share it