റോഹിന്‍ഗ്യ: ആരോപണം തള്ളി മ്യാന്മര്
BY fousiya sidheek24 May 2017 3:03 AM GMT
fousiya sidheek24 May 2017 3:03 AM GMT
നേപിഡോ: റോഹിന്‍ഗ്യന്‍ മുസ്്ലിംകള്‍ക്കെതിരേ മ്യാന്മറില് കൊടിയ പീഡനങ്ങള്‍ അരങ്ങേറുന്നുവെന്ന യുഎന്‍ ആരോപണങ്ങള്‍ നിഷേധിച്ച് സൈന്യം. രാജ്യത്ത് റോഹിന്‍ഗ്യന്‍ വംശജര്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ കഴിഞ്ഞ വര്‍ഷമാണ് വലിയ തോതില്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചത്. ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്ന റഖയില്‍ ആക്രമിക്കപ്പെട്ടുവെന്നാരോപിച്ച് റോഹിന്‍ഗ്യന്‍ മുസ്്ലിം ഭൂരിപക്ഷ മേഖലയില്‍ സൈന്യം നടത്തിയ റെയ്ഡുകളെ തുടര്‍ന്ന് 65,000ഓളം പേര്‍ക്കാണ് രാജ്യം വിടേണ്ടിവന്നത്. കൂടാതെ, മേഖലയില്‍ സേനയുടെ നേതൃത്വത്തില്‍ കൂട്ടക്കൊലകളും ബലാല്‍സംഗങ്ങളും അരങ്ങേറിയതായി റിപോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, ഇത്തരം വാര്‍ത്തകള്‍ കെട്ടിച്ചമച്ചതാണെന്നാണ് സേനയുടെ വിശദീകരണം.
Next Story
RELATED STORIES
ഐഎസ്എല്‍ കിരീട മോഹം പൊലിഞ്ഞു; പ്ലേ ഓഫില്‍ ഒഡീഷയോട് തോറ്റ്...
19 April 2024 6:38 PM GMTരാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT