രൂപേഷിന്റെ കേസ്: പ്രോസിക്യൂഷന്റെ വാദം 14ലേക്ക് മാറ്റി
BY ajay G.A.G15 May 2017 4:20 PM GMT
ajay G.A.G15 May 2017 4:20 PM GMT
മഞ്ചേരി: തനിക്കെതിരായ യുഎപിഎ കേസ് നിലനില്‍ക്കില്ലെന്നും വിചാരണ കൂടാതെ വെറുതെ വിടണമെന്നുമുള്ള മാവോവാദി നേതാവ് രൂപേഷിന്റെ (45) ഹരജിയില്‍ ജില്ലാ കോടതി വാദം കേള്‍ക്കല്‍ അടുത്തമാസം 14 ലേക്ക് മാറ്റി. കഴിഞ്ഞ മാസം രൂപേഷ് നല്കിയ ഹരജിയില്‍ പ്രോസിക്യൂഷന്റെ വാദം കേള്‍ക്കാനാണ് കോടതി ഹരജി പരിഗണിച്ചത്. എന്നാല്‍ കൂടുതല്‍ സമയം വേണമെന്നാവശ്യപ്പെട്ടതോടെ ജില്ലാ സെഷന്‍സ് കോടതി സമയം അനുവദിക്കുകയായിരുന്നു. നിലമ്പൂരില്‍ ലഘുലേഖ വിതരണം ചെയ്തുവെന്ന കേസാണ് രൂപേഷിനെതിരെയുള്ളത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ പി സുരേഷും രൂപേഷിന് വേണ്ടി അഡ്വ കെ പി മുഹമ്മദ് ഷരീഫും ഹാജരായി.
Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT