യമന്‍: യുഎഇക്കെതിരേ അന്വേഷണം വേണം: ആംനസ്റ്റി
BY kasim kzm13 July 2018 4:14 AM GMT
kasim kzm13 July 2018 4:14 AM GMT
സന്‍ആ: ദക്ഷിണ യമനില്‍ യുഎഇ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷനല്‍. യുഎഇയും യമന്‍ സൈന്യവും ചേര്‍ന്ന് ജയിലുകളില്‍ കഴിയുന്നവരെ മാനസികമായി പീഡിപ്പിക്കുന്നുണ്ടെന്നും അതിക്രമങ്ങള്‍ നടത്തുന്നുണ്ടെന്നും റിപോര്‍ട്ടുണ്ട്. ഇവ യുദ്ധക്കുറ്റങ്ങളില്പ്പെടും. തടവറകളില്‍ നിന്നു പലരെയും ദുരൂഹ സാഹചര്യത്തില്‍ കാണാതായിരിക്കുകയാണ്. ഇതിനായി രാജ്യത്ത് രഹസ്യ തടവറകളുണ്ട്. ചില തടവുകാര്‍ കൊല്ലപ്പെട്ടതായി സംശയിക്കുന്നതായും റിപോര്‍ട്ടില്‍ പറയുന്നു. യുഎഇ തടവുകേന്ദ്രങ്ങള്‍ ഉടന്‍ അടച്ചുപൂട്ടണമെന്നും തടവുകാരെ സ്വതന്ത്രരാക്കണമെന്നും ആംനസ്റ്റി ആവശ്യപ്പെട്ടു. 2016 മാര്‍ച്ച് മുതല്‍ 2018 മേയ് വരെ 51 പേരെയാണ് ജയിലുകളില്‍ നിന്നു കാണാതായതെന്നും റിപോര്‍ട്ടില്‍ പറയുന്നുണ്ട്.
Next Story
RELATED STORIES
പട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMTഅരുണാചലിൽ മണ്ണിടിച്ചിൽ; ചൈന അതിർത്തിയിലേക്കുള്ള ദേശീയപാത തകർന്നു
25 April 2024 10:51 AM GMT