മേനകാ ഗാന്ധിക്കെതിരായ അഴിമതിക്കേസ് പരിഗണിക്കുന്നതു ജൂലൈ 30ലേക്കു മാറ്റി
BY kasim kzm6 Jun 2018 4:21 AM GMT
kasim kzm6 Jun 2018 4:21 AM GMT
ന്യൂഡല്‍ഹി: കേന്ദ്ര വനിതാ ശിശുവികസന മന്ത്രി മേനകാ ഗാന്ധിക്കെതിരായ അഴിമതിക്കേസ് പരിഗണിക്കുന്നതു ജൂലൈ 30ലേക്കു മാറ്റി. 2001ല്‍ ഒരു ട്രസ്റ്റിന് 50 ലക്ഷം രൂപ നിയമവിരുദ്ധമായി അനുവദിച്ചതുമായി ബന്ധപ്പെട്ട കേസിലാണു കേന്ദ്രമന്ത്രിക്കും മറ്റു രണ്ടു പേര്ക്കുമെതരായി 2006ല്‍ സിബിഐ കേസെടുത്തിരുന്നത്. മേനകാ ഗാന്ധിയെ കൂടാതെ, ഗാന്ധി റൂറല്‍ വെല്‍ഫെയര്‍ ട്രസ്റ്റി ഡോ. വിജയ്ശര്മ, മൗലാനാ ആസാദ് എജ്യൂക്കേഷന്‍ ഫൗണ്ടേഷന് സെക്രട്ടറിയായിരുന്ന ഡോ. എഫ് യു സിദ്ദീഖി എന്നിവര്‍ക്കെതിരായാണു സിബിഐ കേസെടുത്തിരുന്നത്.
ഇന്നലെ കേസ് പരിഗണിച്ച സിബിഐ പ്രത്യേക ജഡ്ജി അരവിന്ദ്കുമാര്‍ കേസ് ജൂലൈ 30 ലേക്കു മാറ്റുകയായിരുന്നു.
ഇന്നലെ കേസ് പരിഗണിച്ച സിബിഐ പ്രത്യേക ജഡ്ജി അരവിന്ദ്കുമാര്‍ കേസ് ജൂലൈ 30 ലേക്കു മാറ്റുകയായിരുന്നു.
Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTവിദ്വേഷ പ്രസംഗം; പ്രധാനമന്ത്രിയോട് വിശദീകരണം തേടി തിരഞ്ഞെടുപ്പ്...
25 April 2024 7:43 AM GMTപ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMT