മുസ്ലിം ജനസംഖ്യ നിയന്ത്രിച്ചില്ലെങ്കില്‍ ഇന്ത്യ മറ്റൊരു പാകിസ്താനാവുമെന്ന് ഗിരിരാജ്സിങ്
BY shinila shins13 May 2017 3:44 PM GMT
X
shinila shins13 May 2017 3:44 PM GMT
കോട്ടയം: രാജ്യത്തെ മുസ്ലിം ജനസംഖ്യ നിയന്ത്രിച്ചില്ലെങ്കില്‍ ഇന്ത്യ പാക്കിസ്താന് പോലെ മുസ്ലിം രാഷ്ട്രമായി മാറുമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. കോട്ടയം ഏറ്റുമാനൂരിലാണ് ഗിരിരാജ് സിങ് വിവാദ പ്രസ്താവന നടത്തിയിരിക്കുന്നത്. ഹിന്ദുമതത്തില്‍ ജനസംഖ്യാനിരക്ക് 2.17 ശതമാനം ആണെങ്കില്‍ മുസ്ലിം മതത്തിലെ വര്‍ധനവ് 3.4 ശതമാനമാണെന്നും ഈ നില തുടര്‍ന്നാല്‍ മൂന്ന് പതിറ്റാണ്ടുകള്‍ക്കുശേഷം ഇസ്ലാം രാജ്യത്തെ ഏറ്റവും വലിയ മതമായി മാറുമെന്നും ഗിരിരാജ് സിങ് പറയുന്നു. മുസ്ലിം മതത്തിലെ ജനസംഖ്യാ വര്‍ധനവ് രാഷ്ട്രത്തിന് ആപത്താണെന്ന തരത്തിലാണ് മന്ത്രി വിവാദമായ പ്രസ്താവന നടത്തിയത്. 'ജനസംഖ്യാ വര്‍ധനവ് നിയന്ത്രിക്കാന്‍ ഇനിയും കഴിഞ്ഞില്ലെങ്കില്‍ ഭാരതമണ്ണില്‍ ഇസ്ലാം മതം വേരുറപ്പിക്കു'മെന്നും തുടങ്ങി വര്‍ഗീയ പരാമര്‍ശങ്ങളാണ് ഗിരിരാജ് നടത്തിയത്.
[related]
Next Story
RELATED STORIES
കാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMTഗസ കൂട്ടക്കുരുതിയെ സഹായിക്കുന്നതിനെതിരെ ഗൂഗിള്‍ ഓഫിസുകളിൽ വൻ സമരം;...
18 April 2024 10:05 AM GMTറിക്രൂട്ടിങ് ലൈസന്‍സ് ഇല്ലാതെ യുവതിയെ വിദേശത്തേക്ക് ജോലിക്കായി അയച്ച...
18 April 2024 9:57 AM GMTകാസര്‍കോട്ട് മോക്പോളില്‍ ബിജെപിക്ക് അധികവോട്ട്; പരിശോധനയ്ക്ക്...
18 April 2024 9:30 AM GMTമകളുടെ അപകടമരണം: പോപുലര്‍ ഫ്രണ്ട് മുന്‍ ചെയര്മാന് ഒ എം എ സലാമിന്...
18 April 2024 9:05 AM GMT