മഹാരാഷ്ട്രാ സംഘര്‍ഷം: സംഘപരിവാര നേതാക്കളുടെ അറസ്റ്റ് തടഞ്ഞത് മോദിയുടെ ഓഫിസ്
BY sruthi srt8 Jan 2018 7:50 AM GMT
X
sruthi srt8 Jan 2018 7:50 AM GMT
മുംബൈ: മഹാരാഷ്ട്രാ സംഘര്‍ഷത്തിന് കാരണക്കാരനായ സംഘപരിവാര നേതാവ് സാംഭജി ബിണ്ഡേയെയും മിലിന്ദ് ഇക്ബോട്ടിനെയും അറസ്റ്റ് ചെയ്യരുതെന്ന് മഹാരാഷ്ട്രാ സര്‍ക്കാരിന് പ്രധാനമന്ത്രിയുടെ ഓഫിസ് നിര്‍ദേശം നല്‍കിയതായി ദലിത് നേതാവ് പ്രകാശ് അംബേദ്ക്കര്‍. സംസ്ഥാനത്തെ മന്ത്രിമാരിലൊരാളാണ് തന്നോട് ഇക്കാര്യം പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ മാസം ഒന്നിന് പുനെയിലുണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇരുനേതാക്കള്ക്കുമെതിരേ പോലിസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ ഇവരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ മൗനമാചരിക്കുന്നത് എന്തിനാണെന്ന് തനിക്ക് മനസിലാവുന്നില്ല. ജനത്തെ സമുദായത്തിന്റെ പേരില്‍ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നവരെ സര്‍ക്കാര്‍ എന്തിനാണ് സംരക്ഷിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
ഈ മാസം ഒന്നിന് പുനെയിലുണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇരുനേതാക്കള്ക്കുമെതിരേ പോലിസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ ഇവരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ മൗനമാചരിക്കുന്നത് എന്തിനാണെന്ന് തനിക്ക് മനസിലാവുന്നില്ല. ജനത്തെ സമുദായത്തിന്റെ പേരില്‍ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നവരെ സര്‍ക്കാര്‍ എന്തിനാണ് സംരക്ഷിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
Next Story
RELATED STORIES
ത്രിപുരയില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഇടതുമുന്നണി; പരാതിക്ക്...
20 April 2024 10:40 AM GMTതനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമാണ്: ഗവര്‍ണര്‍...
20 April 2024 10:34 AM GMTപക്ഷിപ്പനി; പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും: ...
20 April 2024 10:30 AM GMTതൊഴിലാളികളെ രാഷ്ട്രീയവല്ക്കരിക്കും; എസ്ഡിടിയു സംസ്ഥാന പ്രതിനിധി...
20 April 2024 10:27 AM GMTനുണക്ക് സമ്മാനം കൊടുക്കുകയാണെങ്കിൽ ഒന്നാം സ്ഥാനം വിഡി സതീശന് കിട്ടും : ...
20 April 2024 10:26 AM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂള്‍ ആക്രമിച്ച സംഭവം: 12 ഹിന്ദുത്വരെ...
20 April 2024 9:28 AM GMT