ഭീകരശൃംഖലയ്ക്ക് ധനസഹായം: രമേഷ് ഷാ മുമ്പ് കച്ചവടക്കാരന്
BY kasim kzm24 Jun 2018 3:27 AM GMT
kasim kzm24 Jun 2018 3:27 AM GMT
ഗോരഖ്പൂര്‍: ഭീകരശൃംഖലയ്ക്ക് ധനസഹായം നല്‍കിയെന്ന പേരില്‍ ബുധനാഴ്ച ഉത്തര്‍പ്രദേശില്‍ അറസ്റ്റിലായ രമേഷ് ഷാ മുമ്പ് ജീവിക്കാനായി പച്ചക്കറി വില്പന നടത്തിയിരുന്നതായി വെളിപ്പെടുത്തല്‍. ഉത്തര്‍പ്രദേശ് ഭീകരവിരുദ്ധ സ്ക്വാഡ് (എടിഎസ്) മഹാരാഷ്ട്ര പോലിസുമായി ചേര്‍ന്നുള്ള സംയുക്ത നീക്കത്തിലൂടെയാണ് രമേഷ് ഷായെ (28) പിടികൂടിയത്. പിന്നീട് ഇയാള്‍ സത്യം മാര്‍ട്ട് എന്നു വിളിക്കുന്ന ഒരു പലചരക്കു കട നടത്തിയിരുന്നതായും ബന്ധുക്കള്‍ പറയുന്നു. പാകിസ്താനില്‍ നിന്നുള്ള ഭീകരശൃംഖലയ്ക്ക് ഒരുകോടി രൂപ ഇയാള്‍ കൈമാറിയതായാണ് എടിഎസ് റിപോര്‍ട്ട്.
Next Story
RELATED STORIES
കണ്ണൂരിൽ ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ സിപിഎം പ്രവര്ത്തകൻ മരിച്ചു;...
5 April 2024 8:53 AM GMTറിയാസ് മൗലവി കൊലക്കേസ്: ആര്‍എസ്എസ്സുകാരായ മൂന്ന് പ്രതികളെയും കോടതി...
30 March 2024 6:06 AM GMTഒമ്പത് പോപുലര്‍ ഫ്രണ്ട് മുന്‍ പ്രവര്‍ത്തകര്‍ക്ക് ജാമ്യം; എന്‍ഐഎയ്ക്ക്...
21 March 2024 6:30 AM GMTഭരണഘടനയെ അട്ടിമറിക്കുന്ന മോദി സര്‍ക്കാരിനെ താഴെയിറക്കുക: പി അബ്ദുല്‍...
20 March 2024 6:27 PM GMTതമിഴ്നാട്ടില്‍ എസ് ഡിപി ഐ-എഐഎഡിഎംകെ സഖ്യം; ദിണ്ടിഗല്‍ മണ്ഡലത്തില്‍...
20 March 2024 5:51 PM GMTദേശീയ പ്രസിഡന്റ് എം കെ ഫൈസിയുടെ വസതിയില്‍ നടന്ന ഇഡി റെയ്ഡ് പ്രതികാര...
28 Feb 2024 1:36 PM GMT