ഭര്‍തൃമതി പൊള്ളലേറ്റ് കൊല്ലപ്പെട്ട കേസ്; വിധി ഇന്ന്
BY kasim kzm26 Jun 2018 4:48 AM GMT
kasim kzm26 Jun 2018 4:48 AM GMT
വിദ്യാനഗര്‍: ഭര്‍ത്താവിനോടൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന ഏഴ് മാസം ഗര്‍ഭിണിയായ രണ്ടാംഭാര്യയെ ചുട്ടുകൊന്ന കേസില്‍ ജില്ലാ അഡീ. സെഷന്‍സ് കോടതി(ഒന്ന്) ഇന്ന് വിധിപറയും. ഉപ്പള ഹിദായത്ത് നഗര്‍ കണ്ണമ്പട്ടി ന്യൂ ബദ്രിയ നഗറിലെ അബ്ദുര്റഹ്്മാന്റെ രണ്ടാം ഭാര്യ നഫീസത്ത്് മിസ്രിയ (21) കൊല്ലപ്പെട്ട കേസിലാണ് ഇന്ന് വിധിപറയുന്നത്. ഭര്‍ത്താവ് അബ്ദുര്‍റഹ്്മാന്‍ സാരമായി പൊള്ളലേല്‍ക്കുകയും ചെയ്തിരുന്നു. ഇയാളുടെ ആദ്യ ഭാര്യ ഗോവയില്‍ താമസക്കാരിയും എരിയാല്‍ കുഡ്ലു സ്വദേശിനിയുമായ മിസ്രിയ റഹ്്മാനാ(36)ണ് പ്രതി. 2011 ആഗസ്ത് ഏഴിനാണ് കേസിനാസ്പദമായ സംഭവം.
Next Story
RELATED STORIES
പാലക്കാട്ട് ഉഷ്ണതരംഗ മുന്നറിയിപ്പ്; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
24 April 2024 10:50 AM GMTവിവിപാറ്റ്; കൂടുതല്‍ വ്യക്തത തേടി സുപ്രിംകോടതി; ഉച്ചയ്ക്ക് രണ്ടിന്...
24 April 2024 8:12 AM GMTസുപ്രിംകോടതി നിര്‍ദേശത്തിന് പിന്നാലെ മാപ്പപേക്ഷിക്കുന്ന പുതിയ...
24 April 2024 6:40 AM GMTമുതല്‍മുടക്കും ലാഭവിഹിതവും നല്‍കിയില്ല; മഞ്ഞുമ്മല്‍ ബോയ്സ്...
24 April 2024 6:35 AM GMTവിവി പാറ്റില്‍ വ്യക്തത തേടി സുപ്രിം കോടതി; സാങ്കേതിക വിഷയങ്ങൾ...
24 April 2024 6:22 AM GMTപത്തനംതിട്ടയിൽ കൊവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക്...
24 April 2024 6:21 AM GMT