ബ്രിട്ടണില്‍ തൂക്കുസഭ;തെരേസാ മേയ്ക്ക് തിരിച്ചടി
BY midhuna mi.ptk9 Jun 2017 6:56 AM GMT
X
midhuna mi.ptk9 Jun 2017 6:56 AM GMT
ലണ്ടന്‍: ബ്രിട്ടീഷ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകള്‍ പുറത്തുവന്നപ്പോള്‍ പ്രധാനമന്ത്രി തെരേസ മേയ്ക്ക് തിരിച്ചടി. തെരേസ മേയുടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കോ ജെറെമി കോര്ബിന് നയിക്കുന്ന ലേബര്‍ പാര്‍ട്ടിക്കോ കേവല ഭൂരിപക്ഷം നേടാനാവാത്തത് തൂക്കുസഭക്ക് വഴിവച്ചു.
650 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ പുറത്തുവന്ന 641 സീറ്റുകളിലെ ഫലമനുസരിച്ച് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് 312ഉം മുഖ്യ പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിക്ക് 260സീറ്റുമാണ് ലഭിച്ചത്. ഇരുപാര്‍ട്ടികള്‍ക്ക് 326 എന്ന കേവല ഭൂരിപക്ഷം തികക്കാന്‍ സാധിച്ചില്ല.
തിരഞ്ഞെടുപ്പ് ഫലം എതിരായതിനാല്‍ തെരേസാമേയ് ഉടന്‍ രാജിവക്കണമെന്ന് ലേബര്‍ പാര്‍ട്ടി നേതാവ് ജെറെമി കോര്ബിന് ആവശ്യപ്പെട്ടു.
Next Story
RELATED STORIES
ആവേശം കൊട്ടിക്കയറി; ഇനി നിശബ്ദ പ്രചാരണം
24 April 2024 12:28 PM GMTഐസിയു പീഡനക്കേസിലെ അതിജീവിത സമരം താത്കാലികമായി അവസാനിപ്പിച്ചു
24 April 2024 11:57 AM GMTലോക്സഭ തിരഞ്ഞെടുപ്പ് രണ്ടാംഘട്ടത്തിന് മൂന്ന് ദിവസം മാത്രം ശേഷിക്കെ...
24 April 2024 11:56 AM GMTപ്രധാനമന്ത്രി മുസ്ലിംകള്ക്കെതിരെ വിദ്വേഷ പ്രചാരണം നടത്തുന്നു;...
24 April 2024 11:54 AM GMT'ആകാശത്തിലെ രാജ്ഞിക്ക്' വിട; എയർ ഇന്ത്യയുടെ അഭിമാനമായിരുന്ന ജംബോ...
24 April 2024 11:49 AM GMTനെല്ലിയമ്പം ഇരട്ടക്കൊല: പ്രതി അർജുൻ കുറ്റക്കാരനെന്ന് കോടതി; ശിക്ഷാവിധി ...
24 April 2024 11:44 AM GMT