ബാബരി മസ്ജിദ്: മതനേതാക്കള്‍ കൂടിക്കാഴ്ച നടത്തി
BY Sumeera SMR1 Jun 2016 3:35 AM GMT
Sumeera SMR1 Jun 2016 3:35 AM GMT
അയോധ്യ: ബാബരി മസ്ജിദ്- രാമജന്മഭൂമി പ്രശ്നം രമ്യമായി പരിഹരിക്കുന്നതിന്റെ ഭാഗമായി ഹിന്ദു-മുസ്ലിം നേതാക്കള്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തി. അഖിലേന്ത്യ അഖാര പരിഷത്തിന്റെ പുതിയ പ്രസിഡന്റ് മഹന്ത് നരേന്ദ്രഗിരിയും ചില സന്യാസിമാരുമാണു ബാബരി മസ്ജിദ് കേസിലെ പഴയ ഹരജിക്കാരനായ ഹാഷിം അന്‍സാരിയുമായി അരമണിക്കൂര്‍ നേരം ചര്‍ച്ചനടത്തിയത്. ഇരുസമുദായങ്ങള്‍ക്കും സ്വീകാര്യമായ തീരുമാനമെടുക്കുന്നതിനുവേണ്ടിയായിരുന്നു കൂടിക്കാഴ്ചയെന്നു നരേന്ദ്രഗിരി പറഞ്ഞു. പ്രശ്നം രണ്ടു വിഭാഗങ്ങള്‍ക്കും സന്തോഷമുണ്ടാക്കുന്ന വിധത്തില്‍ സമാധാനമായി പരിഹരിക്കാനുള്ള ചര്‍ച്ചയ്ക്ക് തങ്ങളെന്നും തയ്യാറാണെന്ന് അന്‍സാരിയും പറഞ്ഞു.
Next Story
RELATED STORIES
ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം: ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍...
25 April 2024 9:08 AM GMTപ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMT