ബാബരി മസ്ജിദ് തകര്‍ത്ത കേസ്വിധി നീതിന്യായ വ്യവസ്ഥയുടെ യശസ്സ് ഉയര്‍ത്തി
BY fousiya sidheek21 April 2017 3:30 AM GMT
fousiya sidheek21 April 2017 3:30 AM GMT
ചേളാരി: ബാബരി മസ്ജിദ് കേസില്‍ ബിജെപി-സംഘപരിവാര നേതാക്കള്‍ വിചാരണ നേരിടണമെന്ന സുപ്രിംകോടതി വിധി സ്വാഗതാര്‍ഹമാണെന്നും ഈ വിധി ഇന്ത്യന്‍ നീതിന്യായവ്യവസ്ഥയുടെ യശസ്സ് ഉയര്‍ത്തിയെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രഫ. കെ ആലിക്കുട്ടി മുസ്ല്യാര്‍ എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു. കാല്‍നൂറ്റാണ്ട് പിന്നിട്ട ഒരു കേസില്‍ കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ ഇനിയും കാലതാമസം ഉണ്ടാവരുതെന്നും അവര്‍ പറഞ്ഞു.
Next Story
RELATED STORIES
സുപ്രിംകോടതി നിര്‍ദേശത്തിന് പിന്നാലെ മാപ്പപേക്ഷിക്കുന്ന പുതിയ...
24 April 2024 6:40 AM GMTവിവി പാറ്റില്‍ വ്യക്തത തേടി സുപ്രിം കോടതി; സാങ്കേതിക വിഷയങ്ങൾ...
24 April 2024 6:22 AM GMTപത്തനംതിട്ടയിൽ കൊവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക്...
24 April 2024 6:21 AM GMT25000 കോടിയുടെ തട്ടിപ്പ് കേസില്‍ ഉപമുഖ്യമന്ത്രി അജിത് പവാറിന് ആശ്വാസം; ...
24 April 2024 5:49 AM GMTസംസ്ഥാനത്ത് പരസ്യ പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം; വെള്ളിയാഴ്ച...
24 April 2024 5:48 AM GMTനിമിഷപ്രിയയെ ജയിലില്‍ കാണാന്‍ മാതാവിന് അനുമതി
24 April 2024 4:51 AM GMT