ഫാറൂഖ് കോളജ്: എസ്എഫ്ഐ ശ്രമത്തിനെതിരേ അമര്‍ഷം
BY kasim kzm18 March 2018 3:47 AM GMT
kasim kzm18 March 2018 3:47 AM GMT
ഫറോക്ക്: ഫാറൂഖ് കോളേജില്‍ കഴിഞ്ഞ ദിവസം നടന്ന സംഭവങ്ങള്‍ക്ക് സദാചാര പരിവേഷവും വര്‍ഗ്ഗീയതയും കലര്‍ത്തി അവതരിപ്പിക്കാനുള്ള എസ്എഫ്ഐ ശ്രമത്തിനെതിരെ ഇടതുപക്ഷ പ്രവര്‍ത്തകര്‍ക്ക് തന്നെ അമര്‍ഷം. എസ്എഫ്ഐ ഫറോക്ക് ഏരിയാ കമ്മറ്റിയുടെ പേരിലാണ് കോളേജില്‍ വലിയ ഫഌക്സ് ബോര്‍ഡ് സ്ഥാപിച്ചത്.
പര്‍ദ്ദയിട്ട പെണ്‍കുട്ടികള്‍ ഹോളി ആഘോഷിക്കാന്‍ പാടില്ല എന്ന വാദം ഉയര്‍ത്തി ആഘോഷങ്ങളെ സദാചാര ഗുണ്ടായിസത്തിലൂടെ നേരിടാന്‍ ശ്രമിക്കുകയാണ് എന്നാണ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. എന്നാല്‍ വസ്തുതകള്‍ക്ക് വിരുദ്ധമായ കാര്യങ്ങളാണ് എസ്എഫ്ഐ സ്ഥാപിക്കാന്‍ ശ്രമിക്കുന്നതെന്നാണ് കക്ഷിഭേദമന്യേ നാട്ടുകാര്‍ പറയുന്നത്. ഇത് നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനത്തെ കരിവാരിത്തേക്കാന്‍ മാത്രമേ ഉപകരിക്കൂവെന്ന് കഴിഞ്ഞ ദിവസം രൂപീകരിച്ച ജാഗ്രതാ സമിതി ഭാഗവാഹികള്‍ പറഞ്ഞു.
മാത്രമല്ല സംഘപരിവാരങ്ങളുടെ ഭാഷയേക്കാള്‍ മോശമായ രീതിയാണ് ജനാധിപത്യ മതേതര കക്ഷി എന്നവകാശപ്പെടുന്ന എസ്എഫ്ഐയില്‍ നിന്നും ഉണ്ടാവുന്നത് എന്നത് ഖേദകരമാണ്. പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥികളാണ് മേലാകെ ചായം പൂശി ക്യാമ്പസില്‍ അഴിഞ്ഞാടിയത്. ഇതിനിടെയാണ് ക്യാമ്പസിനകത്ത് അനുവാദമില്ലാതെ കയറ്റിയ കാറ് പൂറത്ത് കടത്താനുള്ള വ്യഗ്രതയില്‍ ജീവനക്കാരനെ ഇടിച്ചിട്ടതാണ് പ്രശ്നങ്ങള്‍ക്ക് നിമിത്തമായത്.
ഫാറൂഖ് കോളജില്‍ നിയമം അനുശാസിക്കുന്ന രീതിയിലുള്ള ആഘോഷങ്ങള്‍ക്ക് ഒരു നിയന്ത്രണവുമില്ല. എന്നാല്‍ സര്‍ക്കാര്‍ ഉത്തരവുകള്‍ക്ക് അതീതമായി ഇത്തരം ആഘോഷങ്ങള്‍ക്ക്്് നേരത്തെ അനുവാദം വാങ്ങിയിരിക്കണമെന്നും പ്രിന്‍സിപ്പാള്‍ പ്രഫ. ഇ പി ഇമ്പിച്ചിക്കോയ പറഞ്ഞു. മാറാട്: ബേപ്പൂര്‍ മാറാട്് പ്രദേശങ്ങളില്‍ മയക്കുരുന്നുപയോഗവും വില്പനയും വ്യാപകമാവുന്നതില്‍ എസ്ഡിപിഐ മാറാട് ബ്രാഞ്ച് കമ്മിറ്റി ഉല്‍ക്കണ്ഠ രേഖപെടുത്തി. അടുത്ത കാലത്തായി യുവാക്കളിലും വിദ്യാര്ഥകളിലും ഇതരദേശതൊഴിലാളികളിലും മയക്കുമരുന്നുപയോഗം വളരെയധികം വ്യാപിച്ചിട്ടുണ്ട്.
കഴിഞ്ഞ ആഴ്ചയില്‍ ബേപ്പൂര്‍ എസ്ഐ റെനീഷ് പി ഹാരിസ് നാല് കിലോ കഞ്ചാവും മാറാട്് ഒന്നര കിലോ കഞ്ചാവും പിടിച്ചിരുന്നു മയക്കുമരുന്ന് ഉപയോഗിക്കുന്ന യുവാക്കള്‍ ജോലിക്ക് പോകാതെ അലസന്മാരായി മാറുകയും മയക്കുമരുന്ന് വാങ്ങുന്നതിന് വേണ്ടി മോഷണത്തിലേക്കും മറ്റ് അനാശ്വാസ്യ പ്രവര്‍ത്തനത്തിലേക്കും തിരിയുകയാണ്.വിദ്യാര്‍ത്ഥികളിലെ മയക്കുമരുന്ന് ഉപയോഗം അവരുടെ വിദ്യാഭ്യാസ ഭാവി നശിപ്പിക്കുകയാണ്.
ഇവരില്‍ സാമൂഹ്യവിരുദ്ധ മനോഭാവവും അക്രമവാസനയും ശക്തി പ്രാപി ക്കുകയാണ്. എത്രയും പെട്ടന്ന് വ്യാപകമായ റെയഡുകളും തുടര്‍ അന്വേഷണങ്ങളും നടത്തി മയക്കുമരുന്നു ചങ്ങലയിലെ മുഴുവന്‍ ആളുകളേയും നിയമത്തിന്റെ മുന്നില്‍ കൊണ്ട് വരണം എന്നും എസ്ഡിപിഐ മാറാട് ബ്രാഞ്ച് കമ്മിറ്റി അധികൃതരോട് അവശ്യപ്പെട്ടു.
പുതിയ ഭാരവാഹികളായി മുഹമ്മദ് ഹാത്തിം സെകട്ടറി, അബ്ദുല്‍ മജീദ് പ്രസിഡന്റ്, നസറുദ്ധീന്‍ ട്രഷറര്‍, മന്‍സുര്‍ വൈസ് പ്രസിഡന്റ, മുനസി മുബാറക്ക് ജോ: സെക്രട്ടറി എന്നിവരെ തിരഞ്ഞെടത്തു .ജില്ലാ വൈസ് പ്രസിഡന്റ് എം എ സലീം രാമാനാട്ടുകര മുഖ്യ പ്രഭാഷണം നടത്തി. ബേപ്പൂര്‍ മേഖല സെകട്ടറി മുജീബ് മാറാട്് യോഗം നിയന്ത്രിച്ചു.
പര്‍ദ്ദയിട്ട പെണ്‍കുട്ടികള്‍ ഹോളി ആഘോഷിക്കാന്‍ പാടില്ല എന്ന വാദം ഉയര്‍ത്തി ആഘോഷങ്ങളെ സദാചാര ഗുണ്ടായിസത്തിലൂടെ നേരിടാന്‍ ശ്രമിക്കുകയാണ് എന്നാണ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. എന്നാല്‍ വസ്തുതകള്‍ക്ക് വിരുദ്ധമായ കാര്യങ്ങളാണ് എസ്എഫ്ഐ സ്ഥാപിക്കാന്‍ ശ്രമിക്കുന്നതെന്നാണ് കക്ഷിഭേദമന്യേ നാട്ടുകാര്‍ പറയുന്നത്. ഇത് നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനത്തെ കരിവാരിത്തേക്കാന്‍ മാത്രമേ ഉപകരിക്കൂവെന്ന് കഴിഞ്ഞ ദിവസം രൂപീകരിച്ച ജാഗ്രതാ സമിതി ഭാഗവാഹികള്‍ പറഞ്ഞു.
മാത്രമല്ല സംഘപരിവാരങ്ങളുടെ ഭാഷയേക്കാള്‍ മോശമായ രീതിയാണ് ജനാധിപത്യ മതേതര കക്ഷി എന്നവകാശപ്പെടുന്ന എസ്എഫ്ഐയില്‍ നിന്നും ഉണ്ടാവുന്നത് എന്നത് ഖേദകരമാണ്. പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥികളാണ് മേലാകെ ചായം പൂശി ക്യാമ്പസില്‍ അഴിഞ്ഞാടിയത്. ഇതിനിടെയാണ് ക്യാമ്പസിനകത്ത് അനുവാദമില്ലാതെ കയറ്റിയ കാറ് പൂറത്ത് കടത്താനുള്ള വ്യഗ്രതയില്‍ ജീവനക്കാരനെ ഇടിച്ചിട്ടതാണ് പ്രശ്നങ്ങള്‍ക്ക് നിമിത്തമായത്.
ഫാറൂഖ് കോളജില്‍ നിയമം അനുശാസിക്കുന്ന രീതിയിലുള്ള ആഘോഷങ്ങള്‍ക്ക് ഒരു നിയന്ത്രണവുമില്ല. എന്നാല്‍ സര്‍ക്കാര്‍ ഉത്തരവുകള്‍ക്ക് അതീതമായി ഇത്തരം ആഘോഷങ്ങള്‍ക്ക്്് നേരത്തെ അനുവാദം വാങ്ങിയിരിക്കണമെന്നും പ്രിന്‍സിപ്പാള്‍ പ്രഫ. ഇ പി ഇമ്പിച്ചിക്കോയ പറഞ്ഞു. മാറാട്: ബേപ്പൂര്‍ മാറാട്് പ്രദേശങ്ങളില്‍ മയക്കുരുന്നുപയോഗവും വില്പനയും വ്യാപകമാവുന്നതില്‍ എസ്ഡിപിഐ മാറാട് ബ്രാഞ്ച് കമ്മിറ്റി ഉല്‍ക്കണ്ഠ രേഖപെടുത്തി. അടുത്ത കാലത്തായി യുവാക്കളിലും വിദ്യാര്ഥകളിലും ഇതരദേശതൊഴിലാളികളിലും മയക്കുമരുന്നുപയോഗം വളരെയധികം വ്യാപിച്ചിട്ടുണ്ട്.
കഴിഞ്ഞ ആഴ്ചയില്‍ ബേപ്പൂര്‍ എസ്ഐ റെനീഷ് പി ഹാരിസ് നാല് കിലോ കഞ്ചാവും മാറാട്് ഒന്നര കിലോ കഞ്ചാവും പിടിച്ചിരുന്നു മയക്കുമരുന്ന് ഉപയോഗിക്കുന്ന യുവാക്കള്‍ ജോലിക്ക് പോകാതെ അലസന്മാരായി മാറുകയും മയക്കുമരുന്ന് വാങ്ങുന്നതിന് വേണ്ടി മോഷണത്തിലേക്കും മറ്റ് അനാശ്വാസ്യ പ്രവര്‍ത്തനത്തിലേക്കും തിരിയുകയാണ്.വിദ്യാര്‍ത്ഥികളിലെ മയക്കുമരുന്ന് ഉപയോഗം അവരുടെ വിദ്യാഭ്യാസ ഭാവി നശിപ്പിക്കുകയാണ്.
ഇവരില്‍ സാമൂഹ്യവിരുദ്ധ മനോഭാവവും അക്രമവാസനയും ശക്തി പ്രാപി ക്കുകയാണ്. എത്രയും പെട്ടന്ന് വ്യാപകമായ റെയഡുകളും തുടര്‍ അന്വേഷണങ്ങളും നടത്തി മയക്കുമരുന്നു ചങ്ങലയിലെ മുഴുവന്‍ ആളുകളേയും നിയമത്തിന്റെ മുന്നില്‍ കൊണ്ട് വരണം എന്നും എസ്ഡിപിഐ മാറാട് ബ്രാഞ്ച് കമ്മിറ്റി അധികൃതരോട് അവശ്യപ്പെട്ടു.
പുതിയ ഭാരവാഹികളായി മുഹമ്മദ് ഹാത്തിം സെകട്ടറി, അബ്ദുല്‍ മജീദ് പ്രസിഡന്റ്, നസറുദ്ധീന്‍ ട്രഷറര്‍, മന്‍സുര്‍ വൈസ് പ്രസിഡന്റ, മുനസി മുബാറക്ക് ജോ: സെക്രട്ടറി എന്നിവരെ തിരഞ്ഞെടത്തു .ജില്ലാ വൈസ് പ്രസിഡന്റ് എം എ സലീം രാമാനാട്ടുകര മുഖ്യ പ്രഭാഷണം നടത്തി. ബേപ്പൂര്‍ മേഖല സെകട്ടറി മുജീബ് മാറാട്് യോഗം നിയന്ത്രിച്ചു.
Next Story
RELATED STORIES
കണ്ണൂരിൽ ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ സിപിഎം പ്രവര്ത്തകൻ മരിച്ചു;...
5 April 2024 8:53 AM GMTറിയാസ് മൗലവി കൊലക്കേസ്: ആര്‍എസ്എസ്സുകാരായ മൂന്ന് പ്രതികളെയും കോടതി...
30 March 2024 6:06 AM GMTഒമ്പത് പോപുലര്‍ ഫ്രണ്ട് മുന്‍ പ്രവര്‍ത്തകര്‍ക്ക് ജാമ്യം; എന്‍ഐഎയ്ക്ക്...
21 March 2024 6:30 AM GMTഭരണഘടനയെ അട്ടിമറിക്കുന്ന മോദി സര്‍ക്കാരിനെ താഴെയിറക്കുക: പി അബ്ദുല്‍...
20 March 2024 6:27 PM GMTതമിഴ്നാട്ടില്‍ എസ് ഡിപി ഐ-എഐഎഡിഎംകെ സഖ്യം; ദിണ്ടിഗല്‍ മണ്ഡലത്തില്‍...
20 March 2024 5:51 PM GMTദേശീയ പ്രസിഡന്റ് എം കെ ഫൈസിയുടെ വസതിയില്‍ നടന്ന ഇഡി റെയ്ഡ് പ്രതികാര...
28 Feb 2024 1:36 PM GMT