നാഗ്പുരില്‍ മുത്തശ്ശിയെയും കൊച്ചുമകളെയും കഴുത്തറുത്തു കൊലപ്പെടുത്തി
BY sruthi srt19 Feb 2018 4:07 AM GMT
X
sruthi srt19 Feb 2018 4:07 AM GMT
നാഗ്പുര്‍: മഹാരാഷ്ട്രയിലെ നാഗ്പുരില്‍ മാധ്യമപ്രവര്‍ത്തകന്റെ അമ്മയും മകളും കഴുത്തറുത്തു കൊല്ലപ്പെട്ട നിലയില്‍. നാഗ്പുരിലെ നദിക്കരയിലാണു പ്രാദേശിക പത്രലേഖകന് രവികാന്ത് കംബ്ലയുടെ മാതാവ് ഉഷ കംബ്ല(52)യുടെയും ഒരുവയസ്സുകാരിയായ മകള്‍ രാഷിയുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇരുവരെയും ശനിയാഴ്ച മുതല്‍ കാണാതായിരുന്നു.സംഭവത്തില്‍ പവന്‍പുത്ര സ്വദേശിയായ ഗണേഷ് ഷാഹു (26)നെ അറസ്റ്റു ചെയ്തിട്ടുണ്ട്.
ഉഷ പണം പലിശയ്ക്കു കൊടുക്കാറുണ്ടായിരുന്നു.ചിട്ടിക്കാശുമായി ബന്ധപ്പെട്ട ഉഷയും ഷാഹുവും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നുവെന്നും ഇതേത്തുടര്‍ന്നാണു കൊലപാതകമെന്നും ജോയിന്റ് കമ്മിഷണര്‍ ശിവജി ബോട്കെ പറഞ്ഞു. പെട്ടെന്നുണ്ടായ ദേഷ്യത്തില്‍ ഉഷയെ തള്ളിയിട്ട ശേഷം ഷാഹു കഴുത്തുമുറിക്കുകയായിരുന്നു.രാഷി കരഞ്ഞതിനെ തുടര്‍ന്നാണ് അവളെയും കൊലപ്പെടുത്തിയത്. പിന്നീട് ഇരുവരുടെയും മൃതദേഹങ്ങള്‍ ചാക്കില്‍ക്കെട്ടി നദിക്കരയില്‍ കൊണ്ടിട്ടതെന്നും ബോട്കെ പറഞ്ഞു.
ഉഷ പണം പലിശയ്ക്കു കൊടുക്കാറുണ്ടായിരുന്നു.ചിട്ടിക്കാശുമായി ബന്ധപ്പെട്ട ഉഷയും ഷാഹുവും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നുവെന്നും ഇതേത്തുടര്‍ന്നാണു കൊലപാതകമെന്നും ജോയിന്റ് കമ്മിഷണര്‍ ശിവജി ബോട്കെ പറഞ്ഞു. പെട്ടെന്നുണ്ടായ ദേഷ്യത്തില്‍ ഉഷയെ തള്ളിയിട്ട ശേഷം ഷാഹു കഴുത്തുമുറിക്കുകയായിരുന്നു.രാഷി കരഞ്ഞതിനെ തുടര്‍ന്നാണ് അവളെയും കൊലപ്പെടുത്തിയത്. പിന്നീട് ഇരുവരുടെയും മൃതദേഹങ്ങള്‍ ചാക്കില്‍ക്കെട്ടി നദിക്കരയില്‍ കൊണ്ടിട്ടതെന്നും ബോട്കെ പറഞ്ഞു.
Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT