ദേശീയ, സംസ്ഥാന നേതൃത്വത്തിന് രൂക്ഷവിമര്‍ശനം
BY kasim kzm3 March 2018 3:01 AM GMT
kasim kzm3 March 2018 3:01 AM GMT
മലപ്പുറം: സിപിഐ സംസ്ഥാനസമ്മേളനത്തില്‍ ദേശീയ, സംസ്ഥാന നേതൃത്വങ്ങള്‍ക്ക് രൂക്ഷവിമര്‍ശനം. പാര്‍ട്ടിയില്‍ പ്രതിസന്ധിയുണ്ടാവുമ്പോള്‍ യഥാസമയം പ്രതികരിക്കാതെ കേന്ദ്ര നേതൃത്വം മാറിനില്‍ക്കുകയാണെന്നും എഐഎസ്എഫ് നേതാവും ജെന്‍യു യൂനിയന്‍ മുന്‍ പ്രസിഡന്റുമായ കനയ്യകുമാറിനെ മുന്‍നിര്‍ത്തി ബിജെപിയെ നേരിടാത്തത് ദേശീയ നേതൃത്വത്തിന്റെ പെരുന്തച്ചന് കോംപ്ലക്സാണെന്നും അംഗങ്ങള്‍ തുറന്നടിച്ചു. തൃശൂരില്‍നിന്നുള്ള പ്രതിനിധികളാണ് വിമര്‍ശനം ഉയര്‍ത്തിയത്.
സംസ്ഥാനത്തെ സിപിഐ മന്ത്രിമാര്‍ക്കെതിരെയും സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നു. ഏകാധിപതിയെപോലെ പെരുമാറുന്ന മുഖ്യമന്ത്രിക്ക് മുമ്പില്‍ സിപിഐ മന്ത്രിമാര്‍ പകച്ചുനില്‍ക്കുകയാണ്. ധനമന്ത്രി ടി എം തോമസ് ഐസക് പദ്ധതികള്‍ പ്രഖ്യാപിക്കുന്നതല്ലാതെ ഒന്നും നടപ്പാക്കുന്നില്ല. ജിഎസ്ടിയെക്കുറിച്ച് മനസ്സിലാക്കുന്നതില്‍ ഐസക് പരാജയപ്പെട്ടതായും പ്രതിനിധികള്‍ കുറ്റപ്പെടുത്തി.
റവന്യൂവകുപ്പ് കാര്യക്ഷമമായി കൊണ്ടുപോവാന്‍ മന്ത്രി ഇ ചന്ദ്രശേഖരനു കഴിയുന്നില്ല. ലൈഫ് മിഷനില്‍ അര്‍ഹരായവര്‍ തഴയപ്പെടുന്നതായും പരാതിയുയര്‍ന്നു.
സംസ്ഥാനത്തെ സിപിഐ മന്ത്രിമാര്‍ക്കെതിരെയും സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നു. ഏകാധിപതിയെപോലെ പെരുമാറുന്ന മുഖ്യമന്ത്രിക്ക് മുമ്പില്‍ സിപിഐ മന്ത്രിമാര്‍ പകച്ചുനില്‍ക്കുകയാണ്. ധനമന്ത്രി ടി എം തോമസ് ഐസക് പദ്ധതികള്‍ പ്രഖ്യാപിക്കുന്നതല്ലാതെ ഒന്നും നടപ്പാക്കുന്നില്ല. ജിഎസ്ടിയെക്കുറിച്ച് മനസ്സിലാക്കുന്നതില്‍ ഐസക് പരാജയപ്പെട്ടതായും പ്രതിനിധികള്‍ കുറ്റപ്പെടുത്തി.
റവന്യൂവകുപ്പ് കാര്യക്ഷമമായി കൊണ്ടുപോവാന്‍ മന്ത്രി ഇ ചന്ദ്രശേഖരനു കഴിയുന്നില്ല. ലൈഫ് മിഷനില്‍ അര്‍ഹരായവര്‍ തഴയപ്പെടുന്നതായും പരാതിയുയര്‍ന്നു.
Next Story
RELATED STORIES
ഇന്ത്യയില്‍ ജുഡീഷ്യറിയെ അട്ടിമറിക്കുന്നു; ആശങ്കയറിയിച്ച് സുപ്രിംകോടതി...
28 March 2024 2:42 PM GMTകെജ് രിവാളിന്റെ ഇ ഡി കസ്റ്റഡി നാലുദിവസം കൂടി നീട്ടി; കോടതിയില്‍ സ്വയം...
28 March 2024 1:59 PM GMTപോലിസ് സ്റ്റേഷനുമുന്നില്‍ പെട്രോളൊഴിച്ച് തീകൊളുത്തിയ യുവാവ് മരിച്ചു
28 March 2024 12:44 PM GMTദുഃഖ വെള്ളിയും ഈസ്റ്ററും പ്രവൃത്തി ദിനങ്ങളായി പ്രഖ്യാപിച്ച മണിപ്പൂര്‍ ...
28 March 2024 10:18 AM GMTപയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളില്‍ കരി ഓയില്‍...
28 March 2024 10:17 AM GMTതാജ്മഹൽ ശിവക്ഷേത്രമായി പ്രഖ്യാപിക്കണം; യു പി കോടതിയിൽ പുതിയ ഹരജി
28 March 2024 10:16 AM GMT