ജൂനിയര്‍ ഫ്രന്റ്സ് മാര്‍ച്ച് നടത്തി
BY swapna en8 May 2016 3:40 AM GMT
swapna en8 May 2016 3:40 AM GMT
പെരുമ്പാവൂര്‍: ജിഷയുടെ ഘാതകരെ പിടികൂടണമെന്നാവശ്യപ്പെട്ട് ജൂനിയര്‍ ഫ്രന്റ്സിന്റെ നേതൃത്വത്തില്‍ പെരുമ്പാവൂര്‍ ഡിവൈഎസ്പി ഓഫിസിലേക്കും ജിഷ കൊല്ലപ്പെട്ടത് പെരുമ്പാവൂര്‍ എംഎല്‍എ സാജുപോളിന്റെ അനാസ്ഥ മൂലമാണെന്നുമാരോപിച്ച് എംഎല്‍എയുടെ ഓഫിസിലേക്ക് എബിവിപി പ്രവര്‍ത്തകരും മാര്‍ച്ച് നടത്തി.
എബിവിപി നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. നിരവധി പേര്‍ക്കു പരിക്കേറ്റു. ജൂനിയര്‍ ഫ്രന്റ്സ് മാര്‍ച്ച് എസ്ഡിപിഐ പെരുമ്പാവൂര്‍ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് വി കെ ഷൗക്കത്തലി ഉദ്ഘാടനം ചെയ്തു. ഉസാമ ബിന്‍ അലി, മുഹ്സിന്, അഹമ്മദ് യാസിന്, അയിഷ, നിദ നേതൃത്വം നല്കി. ഇന്നലെ രാവിലെ 11 മണിയോടെയാണ് എബിവിപി പ്രവര്‍ത്തകര്‍ എംഎല്‍എ ഓഫിസിലേക്കു മാര്‍ച്ച് സംഘടിപ്പിച്ചത്.
രോഷാകുലരായ നാട്ടുകാര്‍ വെള്ളിയാഴ്ച രാത്രി കുറുപ്പുപടി പോലിസ് സ്റ്റേഷനു മുന്നില്‍ വച്ച് പോലിസ് വാഹനത്തിനു നേരെ കല്ലേറു നടത്തിയിരുന്നു. വെള്ളിയാഴ്ച രാത്രി എട്ട് മുതല്‍ 11 വരെ കുറുപ്പംപടി സ്റ്റേഷനില്‍ ഡിജിപിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം നടന്നിരുന്നു.
പ്രതിയെ കുറുപ്പംപടി സ്റ്റേഷനില്‍ കൊണ്ടുവന്നിട്ടുണ്ടെന്ന അഭ്യൂഹം പരന്നതിനെ തുടര്‍ന്നു വന്‍ജനാവലി സ്റ്റേഷനില്‍ മുന്നില്‍ തടിച്ചുകൂടി. തുടര്‍ന്ന് പ്രതിയെ തങ്ങള്‍ക്കു വിട്ടുനല്കണമെന്നാവശ്യപ്പെട്ട് പോലിസുമായി വാക്കേറ്റം നടത്തി. എന്നാല്‍, അന്വേഷണ പുരോഗതി വിലയിരുത്തുന്നതിനായിരുന്നു യോഗം നടന്നത്. തുടര്‍ന്നായിരുന്നു യോഗത്തിനു ശേഷം തിരികെ പോവുകയായിരുന്ന പോലിസ് ഉദ്യോഗസ്ഥരുടെ വാഹനത്തിനു നേരെ ജനക്കൂട്ടം കല്ലെറിഞ്ഞത്.
എബിവിപി നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. നിരവധി പേര്‍ക്കു പരിക്കേറ്റു. ജൂനിയര്‍ ഫ്രന്റ്സ് മാര്‍ച്ച് എസ്ഡിപിഐ പെരുമ്പാവൂര്‍ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് വി കെ ഷൗക്കത്തലി ഉദ്ഘാടനം ചെയ്തു. ഉസാമ ബിന്‍ അലി, മുഹ്സിന്, അഹമ്മദ് യാസിന്, അയിഷ, നിദ നേതൃത്വം നല്കി. ഇന്നലെ രാവിലെ 11 മണിയോടെയാണ് എബിവിപി പ്രവര്‍ത്തകര്‍ എംഎല്‍എ ഓഫിസിലേക്കു മാര്‍ച്ച് സംഘടിപ്പിച്ചത്.
രോഷാകുലരായ നാട്ടുകാര്‍ വെള്ളിയാഴ്ച രാത്രി കുറുപ്പുപടി പോലിസ് സ്റ്റേഷനു മുന്നില്‍ വച്ച് പോലിസ് വാഹനത്തിനു നേരെ കല്ലേറു നടത്തിയിരുന്നു. വെള്ളിയാഴ്ച രാത്രി എട്ട് മുതല്‍ 11 വരെ കുറുപ്പംപടി സ്റ്റേഷനില്‍ ഡിജിപിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം നടന്നിരുന്നു.
പ്രതിയെ കുറുപ്പംപടി സ്റ്റേഷനില്‍ കൊണ്ടുവന്നിട്ടുണ്ടെന്ന അഭ്യൂഹം പരന്നതിനെ തുടര്‍ന്നു വന്‍ജനാവലി സ്റ്റേഷനില്‍ മുന്നില്‍ തടിച്ചുകൂടി. തുടര്‍ന്ന് പ്രതിയെ തങ്ങള്‍ക്കു വിട്ടുനല്കണമെന്നാവശ്യപ്പെട്ട് പോലിസുമായി വാക്കേറ്റം നടത്തി. എന്നാല്‍, അന്വേഷണ പുരോഗതി വിലയിരുത്തുന്നതിനായിരുന്നു യോഗം നടന്നത്. തുടര്‍ന്നായിരുന്നു യോഗത്തിനു ശേഷം തിരികെ പോവുകയായിരുന്ന പോലിസ് ഉദ്യോഗസ്ഥരുടെ വാഹനത്തിനു നേരെ ജനക്കൂട്ടം കല്ലെറിഞ്ഞത്.
Next Story
RELATED STORIES
മഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMTകെ കെ ശൈലജക്കെതിരെ സമൂഹമാധ്യമത്തില്‍ അശ്ലീല കമന്റിട്ട...
19 April 2024 10:47 AM GMTകാട്ടുമാടം മനയിൽ നിന്ന് പുരാതന വിഗ്രഹങ്ങളും സ്വര്‍ണാഭരണങ്ങളും കവര്‍ന്ന ...
19 April 2024 10:46 AM GMTരാഹുല്‍ ഗാന്ധിക്കെതിരെ പരിഹാസ പരാമര്‍ശവുമായി മുഖ്യമന്ത്രി പിണറായി...
19 April 2024 10:44 AM GMTകെകെ ശൈലജക്കെതിരെ സൈബര്‍ ആക്രമണം നടന്നിട്ടുണ്ടെങ്കില്‍ അത് തെറ്റാണ്: ...
19 April 2024 10:43 AM GMT