ജയലളിതയെ ആശുപത്രിയില്‍ എത്തിച്ചത് ശ്വാസമില്ലാതെ
BY kasim kzm16 Dec 2017 2:38 AM GMT
kasim kzm16 Dec 2017 2:38 AM GMT
ചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയെ ശ്വാസം നിലച്ച അവസ്ഥയിലാണ് ആശുപത്രിയില്‍ കൊണ്ടുവന്നതെന്ന് വെളിപ്പെടുത്തല്‍. കഴിഞ്ഞവര്‍ഷം സപ്തംബര്‍ 22നാണ് ജയലളിതയെ അപ്പോളോ ആശുപത്രിയില്‍ കൊണ്ടുവന്നത്. ആശുപത്രിയിലെ ഉന്നത ഉദ്യോഗസ്ഥ പ്രീതാ റെഡ്ഡിയാണ് പുതിയ വെളിപ്പെടുത്തല്‍ നടത്തിയത്. സ്വകാര്യ ടിവി ചാനലിനോടാണ് അവര്‍ ഇക്കാര്യം പറഞ്ഞത്. ജയലളിതയുടെ വിരലടയാളം പതിക്കുമ്പോള്‍ അവര്‍ക്ക് ബോധമുണ്ടായിരുന്നോ എന്ന ചോദ്യത്തിന് അതിനുത്തരം പറയാന്‍ കഴിയില്ലെന്നും ആ സമയത്ത് അവരുടെ അരികില്‍ താനില്ലെന്നായിരുന്നു പ്രീതയുടെ മറുപടി. ഉപതിരഞ്ഞെടുപ്പുകളില്‍ അണ്ണാ ഡിഎംകെ സ്ഥാനാര്‍ഥികള്‍ക്കായി ജയലളിതയുടെ വിരലടയാളം പതിപ്പിച്ചിരുന്നു.
Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT