ജഡ്ജിയുടെ മകന് മസ്തിഷ്ക മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍
BY kasim kzm16 Oct 2018 3:57 AM GMT
kasim kzm16 Oct 2018 3:57 AM GMT
ഗുഡ്ഗാവ്: വെടിയേറ്റ ജഡ്ജിയുടെ മകന് മസ്തിഷ്ക മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍. അഡീഷനല്‍ സെഷന്‍സ് ജഡ്ജിയുടെ മകന് 18കാരനായ ദ്രുവിനും ഭാര്യ റിതുവിനു നേര്‍ക്ക് ജഡ്ജിയുടെ സുരക്ഷാ ഉദ്യോഗസ്ഥനായ മഹിപാല്‍ സിങ് വെടിയുതിര്‍ക്കുകയായിരുന്നു.
മേദാന്ദ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പരിക്കേറ്റ റിതു ഞായറാഴ്ച മരണപ്പെട്ടിരുന്നു. അതേ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ പ്രവേശിപ്പിച്ച ദ്രുവിന് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന് നിലനിര്‍ത്തുന്നത്. ദ്രുവിന് മസ്തിഷ്ക മരണം സംഭവിച്ചതായി മേദാന്ദ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
മേദാന്ദ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പരിക്കേറ്റ റിതു ഞായറാഴ്ച മരണപ്പെട്ടിരുന്നു. അതേ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ പ്രവേശിപ്പിച്ച ദ്രുവിന് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന് നിലനിര്‍ത്തുന്നത്. ദ്രുവിന് മസ്തിഷ്ക മരണം സംഭവിച്ചതായി മേദാന്ദ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
Next Story
RELATED STORIES
സുപ്രിംകോടതി നിര്‍ദേശത്തിന് പിന്നാലെ മാപ്പപേക്ഷിക്കുന്ന പുതിയ...
24 April 2024 6:40 AM GMTവിവി പാറ്റില്‍ വ്യക്തത തേടി സുപ്രിം കോടതി; സാങ്കേതിക വിഷയങ്ങൾ...
24 April 2024 6:22 AM GMT25000 കോടിയുടെ തട്ടിപ്പ് കേസില്‍ ഉപമുഖ്യമന്ത്രി അജിത് പവാറിന് ആശ്വാസം; ...
24 April 2024 5:49 AM GMTനിമിഷപ്രിയയെ ജയിലില്‍ കാണാന്‍ മാതാവിന് അനുമതി
24 April 2024 4:51 AM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMT