ബസ് അപകടത്തില്‍ മരിച്ച 30 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി
BY afsal ph aph29 July 2018 10:14 AM GMT
X
afsal ph aph29 July 2018 10:14 AM GMT
മുംബൈ: മഹാബലേശ്വറിലേക്കുള്ള 34 അംഗ വിനോദയാത്രാസംഘം സഞ്ചരിച്ച ബസ് 500 അടി താഴ്ചയുള്ള കൊക്കയിലേക്കു മറിഞ്ഞുണ്ടായ അപകടത്തില്‍ 30 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. അപകടത്തില്‍ 33 പേരാണ് മരിച്ചത്. ബാക്കി മൂന്ന് പേരുടെ മൃതദേഹം കണ്ടെത്താനുള്ള തിരച്ചില്‍ തുടരുകയാണെന്ന് മഹാരാഷ്ട്ര പോലിസ് അറിയിച്ചു. അപകടത്തില്‍ ഒരാള്‍ അത്ഭുതകരമായി രക്ഷപ്പട്ടു. മരത്തില്‍ കുടുങ്ങി കിടന്നതാണ് രക്ഷപ്പെട്ട പ്രകാശ് സാവന്ത് ദേശായിക്ക് രക്ഷയായത്. മുബൈയില്‍ നിന്ന് 180 കിലോമീറ്റര്‍ അകലെ റായ്ഗഡ് ജില്ലയിലെ പൊലാഡ്പുരിന് സമീപം അംബേനാലി ഘട്ടിലാണ് അപകടം. രത്നഗിരി ജില്ലയിലെ ദാപ്പോളി ഡോ. ബാലസാഹേബ് സാവന്ത് കൊങ്കണ്‍ കാര്‍ഷിക സര്‍വ്വകലാശാലയിലെ ഉദ്യോഗസ്ഥരും ഡ്രൈവറും ഉള്‍പ്പടെ 34 പേരാണ് ബസിലുണ്ടായിരുന്നത്.
കീഴടങ്ങി.
Next Story
RELATED STORIES
ത്രിപുരയില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഇടതുമുന്നണി; പരാതിക്ക്...
20 April 2024 10:40 AM GMTതനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമാണ്: ഗവര്‍ണര്‍...
20 April 2024 10:34 AM GMTപക്ഷിപ്പനി; പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും: ...
20 April 2024 10:30 AM GMTതൊഴിലാളികളെ രാഷ്ട്രീയവല്ക്കരിക്കും; എസ്ഡിടിയു സംസ്ഥാന പ്രതിനിധി...
20 April 2024 10:27 AM GMTനുണക്ക് സമ്മാനം കൊടുക്കുകയാണെങ്കിൽ ഒന്നാം സ്ഥാനം വിഡി സതീശന് കിട്ടും : ...
20 April 2024 10:26 AM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂള്‍ ആക്രമിച്ച സംഭവം: 12 ഹിന്ദുത്വരെ...
20 April 2024 9:28 AM GMT