കൊട്ടിയൂര്‍ പീഡനം: പ്രതികള്‍ക്കെതിരായ ആരോപണം ഗൗരവമേറിയത്
BY kasim kzm14 July 2018 4:18 AM GMT
kasim kzm14 July 2018 4:18 AM GMT
ന്യൂഡല്‍ഹി: കൊട്ടിയൂരില്‍ വൈദികന്റെ പീഡനത്തിനിരയായ 16കാരി പ്രസവിച്ച കേസില്‍ പ്രതികള്‍ക്കെതിരായ ആരോപണം ഗൗരവമേറിയതാണെന്ന് സുപ്രിംകോടതി. കേസിലെ വിചാരണ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹരജിയിലാണ് ജസ്റ്റിസ് എ കെ സിക്രി അധ്യക്ഷനായ ബെഞ്ചിന്റെ പരാമര്‍ശം. കേസ് ഈ മാസം 26നു വീണ്ടും പരിഗണിക്കും. പ്രതികള്‍ കൂത്തുപറമ്പ് ക്രിസ്തുരാജ ആശുപത്രിയിലെ സിസ്റ്റര്‍ ഡോ. ബെറ്റി ജോസ്, ഡോ. ഹൈദരലി, അഡ്മിനിസ്ട്രേറ്റര്‍ സിസ്റ്റര്‍ ആന്‍സി മാത്യു, വയനാട് ശിശുക്ഷേമ സമിതി മുന്‍ ചെയര്മാന് ഫാ. തോമസ് തേരകം എന്നിവരാണ്.
Next Story
RELATED STORIES
വിദ്വേഷ പ്രസംഗം; പ്രധാനമന്ത്രിയോട് വിശദീകരണം തേടി തിരഞ്ഞെടുപ്പ്...
25 April 2024 7:43 AM GMTപ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTപട്നയില്‍ ജെഡിയു നേതാവിനെ വെടിവച്ചുകൊന്നു
25 April 2024 5:32 AM GMTരാമക്ഷേത്രവുമായി ബന്ധപ്പെട്ട പരാമര്‍ശം: മോദിയുടെ പ്രസംഗത്തില്‍...
25 April 2024 5:18 AM GMTഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMT