കാസര്‍കോടിനോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് എന്‍ എ നെല്ലിക്കുന്ന്
BY fousiya sidheek25 May 2017 6:47 AM GMT
fousiya sidheek25 May 2017 6:47 AM GMT
തിരുവനന്തപുരം: കാസര്‍കോട് ജില്ലയോടുള്ള വികസന അവഗണന രാഷ്ട്രീയ ജാഥകളുടെ പശ്ചാത്തലത്തില്‍ സഭയില്‍ എത്തിച്ച് എന്‍എ നെല്ലിക്കുന്ന്. രഷ്ട്രീയ പാര്‍ട്ടികളുടെ എല്ലാം ജാഥകളും പ്രകടനങ്ങളും ആഘോഷപൂര്‍വം ആരംഭിക്കുന്നത് കാസര്‍കോഡ് ജില്ലയില്‍ നിന്നാണ്. എന്നാല്‍ വികസനപദ്ധതികളുടെ ആരംഭത്തിന് കാസര്‍കോഡിനെ പരിഗണിക്കില്ല. എല്ലാ പദ്ധതികളുടെയും അവസാനമാണ് ഇവിടെ നടക്കുന്നത്. അതുകൊണ്ട് തന്നെ പദ്ധതികള്‍ കൃത്യമമായി നടക്കുന്നില്ലെന്നും നെല്ലിക്കുന്ന് പറഞ്ഞു. ഇതിന് പരിഹാരം ഉണ്ടാക്കാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ദേശീയ ജല—പാത തിരുവനന്തപുരത്ത് നിന്നാരംഭിച്ച് കാസര്‍കോഡ് എത്തട്ടെ, പകരം ദേശീയപാതയുടെ വികസനം കാസര്‍കോഡ് നിന്നാരംഭിച്ച് തിരുവനന്തപുരത്ത് അവസാനിപ്പിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT