കമന്റേറ്ററുടെ പരിഹാസം; അക്തര്‍ ക്ഷുഭിതനായി
BY Sumeera SMR21 March 2016 8:09 PM GMT
Sumeera SMR21 March 2016 8:09 PM GMT
മുംബൈ: ഇന്ത്യ-പാകിസ്താന് ട്വന്റി ലോകകപ്പ് മല്‍സരത്തിനു ശേഷം നടന്ന ടെലിവിഷന്‍ ചര്‍ച്ചയ്ക്കിടെ പാക് സ്പീഡ് സ്റ്റാര്‍ ശുഐബ് അക്തറിന്റെ നിയന്ത്രണം വിട്ടു. സ്റ്റാര്‍ സ്പോര്‍ട്സ് ചാനലിന്റെ സ്റ്റുഡിയോയില്‍ വച്ചാണ് അക്തര്‍ രോഷാകുലനായത്.
ചാനല്‍ കമന്റേറ്ററായ ജതിന് സപ്രു പാകിസ്താന്റെ തോല്‍വിയെക്കുറിച്ച് പരിഹസിച്ചതാണ് താരത്തെ കുപിതനാക്കിയത്. സപ്രു നോക്കിച്ചിരിച്ചപ്പോള്‍ നിങ്ങള്‍ എന്തിനാണ് ചിരിക്കുന്നതെന്ന് അക്തര്‍ രോഷത്തോടെ ചോദിക്കുകയായിരുന്നു. ''മല് സരം വിശകലനം ചെയ്യാനാണ് നിങ്ങള്‍ എന്നെ ക്ഷണിച്ചത് അ ല്ലാതെ പരിഹസിക്കാനല്ല. അതുകൊണ്ട് അതിനെക്കുറിച്ച് മാ ത്രം സംസാരിക്കാം''- താരം ദേഷ്യത്തോടെ പറഞ്ഞു.
സംഭവം കൂടുതല്‍ വഷളാവുമെന്ന് കണ്ടതോടെ അക്തറിന് തൊട്ടരികില്‍ ഇരിക്കുകയായിരുന്ന മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കപി ല്‍ ദേവ് ഇടപെടുകയായിരുന്നു. കപില്‍ മല്‍സരത്തെക്കുറിച്ച് വിലയിരുത്തല്‍ തുടങ്ങിയതോടെയാണ് കമന്റേറ്റര്‍ സപ്രുവിന് ആ ശ്വാസമായത്.
ചാനല്‍ കമന്റേറ്ററായ ജതിന് സപ്രു പാകിസ്താന്റെ തോല്‍വിയെക്കുറിച്ച് പരിഹസിച്ചതാണ് താരത്തെ കുപിതനാക്കിയത്. സപ്രു നോക്കിച്ചിരിച്ചപ്പോള്‍ നിങ്ങള്‍ എന്തിനാണ് ചിരിക്കുന്നതെന്ന് അക്തര്‍ രോഷത്തോടെ ചോദിക്കുകയായിരുന്നു. ''മല് സരം വിശകലനം ചെയ്യാനാണ് നിങ്ങള്‍ എന്നെ ക്ഷണിച്ചത് അ ല്ലാതെ പരിഹസിക്കാനല്ല. അതുകൊണ്ട് അതിനെക്കുറിച്ച് മാ ത്രം സംസാരിക്കാം''- താരം ദേഷ്യത്തോടെ പറഞ്ഞു.
സംഭവം കൂടുതല്‍ വഷളാവുമെന്ന് കണ്ടതോടെ അക്തറിന് തൊട്ടരികില്‍ ഇരിക്കുകയായിരുന്ന മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കപി ല്‍ ദേവ് ഇടപെടുകയായിരുന്നു. കപില്‍ മല്‍സരത്തെക്കുറിച്ച് വിലയിരുത്തല്‍ തുടങ്ങിയതോടെയാണ് കമന്റേറ്റര്‍ സപ്രുവിന് ആ ശ്വാസമായത്.
Next Story
RELATED STORIES
കോണ്‍ഗ്രസിനെതിരേ 'നികുതി ഭീകരത; ബിജെപിയില്‍നിന്ന് 4617 കോടി...
29 March 2024 12:14 PM GMTഭാര്യയെ 'ഭൂതം, 'പിശാച്' എന്ന് വിളിക്കുന്നത് ക്രൂരതയല്ല; ഭര്‍ത്താവിന്റെ ...
29 March 2024 11:55 AM GMTപുൽപ്പള്ളി-മാനന്തവാടി റോഡിൽ കാട്ടാനയുടെ മുന്നില്‍നിന്ന് കാർ...
29 March 2024 11:07 AM GMTകോവിഡിനെ തുടർന്ന് ജോലി നഷ്ടമായപ്പോൾ മോഷണം തുടങ്ങി; ടെക്കി യുവതി...
29 March 2024 11:06 AM GMTപട്ടാമ്പി-പാലക്കാട് റൂട്ടിലെ റെയിൽവേ ഗേറ്റ് തടസ്സം...
29 March 2024 11:04 AM GMT'തനിക്ക് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യും'; സിദ്ധാര്‍ത്ഥന്റെ...
29 March 2024 11:02 AM GMT