ഒറ്റ തിരഞ്ഞെടുപ്പ്: 4500 കോടിയോളം അധികച്ചെലവ് വരും
BY kasim kzm4 Sep 2018 12:49 AM GMT
kasim kzm4 Sep 2018 12:49 AM GMT
ന്യൂഡല്‍ഹി: ലോക്സഭാ-നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒരേസമയം നടത്തുകയാണെങ്കില്‍ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളും വിവിപാറ്റുകളും വാങ്ങാന്‍ 4500 കോടിയോളം രൂപ ചെലവു വരുമെന്ന് നിയമ കമ്മീഷന്. കഴിഞ്ഞയാഴ്ച പുറത്തിറക്കിയ കരടുരേഖയിലാണ് ഇക്കാര്യം പറഞ്ഞത്. 2019ലെ പൊതുതിരഞ്ഞെടുപ്പിനായി 10,60,000ഓളം പോളിങ് സ്റ്റേഷനുകള്‍ വേണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് പറഞ്ഞതായി നിയമ കമ്മീഷന് കരടുരേഖയില്‍ പറയുന്നു. ഒരേസമയത്തുള്ള തിരഞ്ഞെടുപ്പ് നടത്തണമെങ്കില്‍ ഇപ്പോള്‍ 12.9 ലക്ഷം ബാലറ്റ് യൂനിറ്റുകളുടെയും 19.4 ലക്ഷം നിയന്ത്രണ യൂനിറ്റുകളുടെയും 12.3 ലക്ഷം വിവിപാറ്റുകളുടെയും കുറവുണ്ട്. ഒരു ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിനു കണ്ട്രോള് യൂനിറ്റ്, ബാലറ്റ് യൂനിറ്റ്, വിവിപാറ്റ് ഉള്‍പ്പെടെ 33,200 രൂപയോളം മാണ് പ്രതീക്ഷിക്കുന്ന വില.
Next Story
RELATED STORIES
ഇന്ത്യയില്‍ ജുഡീഷ്യറിയെ അട്ടിമറിക്കുന്നു; ആശങ്കയറിയിച്ച് സുപ്രിംകോടതി...
28 March 2024 2:42 PM GMTകെജ് രിവാളിന്റെ ഇ ഡി കസ്റ്റഡി നാലുദിവസം കൂടി നീട്ടി; കോടതിയില്‍ സ്വയം...
28 March 2024 1:59 PM GMTപോലിസ് സ്റ്റേഷനുമുന്നില്‍ പെട്രോളൊഴിച്ച് തീകൊളുത്തിയ യുവാവ് മരിച്ചു
28 March 2024 12:44 PM GMTദുഃഖ വെള്ളിയും ഈസ്റ്ററും പ്രവൃത്തി ദിനങ്ങളായി പ്രഖ്യാപിച്ച മണിപ്പൂര്‍ ...
28 March 2024 10:18 AM GMTപയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളില്‍ കരി ഓയില്‍...
28 March 2024 10:17 AM GMTതാജ്മഹൽ ശിവക്ഷേത്രമായി പ്രഖ്യാപിക്കണം; യു പി കോടതിയിൽ പുതിയ ഹരജി
28 March 2024 10:16 AM GMT