അസമില്‍ ആശുപത്രികളും കോടതികളും നിശ്ശബ്ദ മേഖലയില്‍
BY fousiya sidheek1 May 2017 2:16 AM GMT
fousiya sidheek1 May 2017 2:16 AM GMT
ഗുവാഹത്തി: അസമിലെ കാംപൂര്‍ ജില്ലയില്‍ ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കോടതികള്‍, ആരാധനാ കേന്ദ്രങ്ങള്‍ തുടങ്ങിയവയുടെ നൂറുമീറ്റര്‍ ചുറ്റളവില്‍ നിശ്ശബ്ദ മേഖലയായി പ്രഖ്യാപിച്ചു. ശബ്ദമലിനീകരണം, പരിസ്ഥിതി സംരക്ഷണം എന്നീ നിയമങ്ങള്‍ പരിഗണിച്ച് അസം സര്‍ക്കാരിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കംറുപ്പ് ജില്ലാ മജിസ്ട്രേറ്റ് ഡോ. അങ്കമാതു നിശ്ശബ്ദ മേഖല പ്രഖ്യാപിച്ചത്. ശബ്ദമലിനീകരണത്തിന്റെ തോത് കുറയ്ക്കാനും മലിനീകരണം തടയുന്നതിനും ജില്ലാ മജിസ്ട്രേറ്റ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 15 ദിവസത്തിനകം അനുയോജ്യമായ സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കാനും നിര്‍ദേശം നല്കി.
Next Story
RELATED STORIES
സിഎഎ യോഗ്യതാ സർട്ടിഫിക്കറ്റ് മതപുരോഹിതർക്ക് നൽകാനാകുമെന്ന് കേന്ദ്ര...
28 March 2024 7:02 AM GMTസിദ്ധാർഥന്റെ മരണം: ജുഡീഷ്യൽ അന്വേഷണത്തിനുള്ള ഗവർണറുടെ തീരുമാനം...
28 March 2024 6:35 AM GMTപയ്യോളിയില്‍ രണ്ട് പെണ്മക്കള് വീടിനുള്ളിലും പിതാവ് ട്രെയിനിടിച്ചും...
28 March 2024 6:35 AM GMTനെല്ലിയാമ്പതിയിൽ ജനവാസ മേഖലയില്‍ പുലി ഇറങ്ങി
28 March 2024 6:34 AM GMTവീണ്ടും കാട്ടാന ആക്രമണം; തേനെടുക്കാന്‍ പോയ സ്ത്രീയെ ചവിട്ടിക്കൊന്നു
28 March 2024 6:28 AM GMTതൊഴിലുറപ്പ് പദ്ധതിയുടെ വേതനം കൂട്ടി കേന്ദ്രം: ഏറ്റവും കൂടുതൽ...
28 March 2024 5:25 AM GMT