അസം മുസ്ലിംകള് വിവേചനത്തിന് ഇരയാവുന്നു : ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ്
BY fousiya sidheek11 May 2017 3:48 AM GMT
fousiya sidheek11 May 2017 3:48 AM GMT
ന്യൂഡല്‍ഹി: പൗരത്വത്തിന്റെ പേരില്‍ അസം മുസ്ലിംകള് കടുത്ത വിവേചനത്തിനിരയാവുന്നുണ്ടെന്ന് ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് അധ്യക്ഷന്‍ മൗലാനാ അര്‍ശദ് മദനി. ബംഗ്ലാദേശികള്‍ എന്നാരോപിച്ച് ലക്ഷക്കണക്കിനു മുസ്ലിംകളുടെ പൗരത്വം ഇല്ലാതാക്കുകയാണു ബിജെപി സര്‍ക്കാര്‍. ഇത് അംഗീകരിക്കാനാവില്ല. ഇതിനെതിരേ സുപ്രിംകോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാജീവ്ഗാന്ധിയുടെ കാലത്തെ അസം ഉടമ്പടി പ്രകാരം പ്രശ്നം രമ്യമായി പരിഹരിക്കണം. ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരോട് ആ നിലയ്ക്കു തന്നെ പെരുമാറണമെന്നും പക്ഷേ, സ്വന്തം നാട്ടില്‍ ജനിച്ചുവളര്‍ന്നവരെ ബംഗ്ലാദേശി കുടിയേറ്റക്കാരായി ചിത്രീകരിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അര്‍ശദ് മദനി പറഞ്ഞു.
Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT