അട്ടപ്പാടിയിലെ പോഷക പുനരധിവാസകേന്ദ്രങ്ങള്‍ സജീവം
BY kasim kzm1 Jun 2018 4:28 AM GMT
kasim kzm1 Jun 2018 4:28 AM GMT
പാലക്കാട്: പോഷകാഹാരക്കുറവുള്ള 56 കുട്ടികളെ ഒരു വര്‍ഷം കൊണ്ട് സാധാരണ നിലയിലേക്ക് എത്തിച്ച് അട്ടപ്പാടിയിലെ പോഷക പുനരധിവാസ കേന്ദ്രങ്ങള്‍ സജീവമായി. കൂടാതെ കഴിഞ്ഞ 30 ദിവസത്തിനിടയില്‍ പുതുതായി 28 കുട്ടികള്‍ കൂടി പ്രവേശനം നേടിയിട്ടുണ്ട്്്.
അട്ടപ്പാടി ബ്ലോക്കിലെ അഗളി, ഷോളയൂര്‍, പുതൂര്‍ കേന്ദ്രങ്ങളിലാണ് കുട്ടികള്‍ക്ക് പ്രത്യേക പരിചരണത്തിന് സൗകര്യമുള്ളത്്. ഒരു വര്‍ഷത്തിനിടയില്‍ അഗളിയില്‍ 31,ഷോളയൂര്‍-15,പുതൂര്‍-10 കുട്ടികളാണ് പ്രവേശിക്കപ്പെട്ടത്്.
ഓരോ കേന്ദ്രങ്ങളിലും ഡയറ്റീഷന്‍, മെഡിക്കല്‍ സോഷല്‍ വര്‍ക്കര്‍, സ്റ്റാഫ് വര്‍ക്കര്‍, സ്റ്റാഫ് നഴ്സ്, കുക്ക് തസ്തികകളുണ്ട്. ആരോഗ്യ ഉപകേന്ദ്രങ്ങളിലും അങ്കണവാടികളിലും ആശാവര്‍ക്കര്‍മാരും ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സുമാരും പരിശോധന നടത്തി ഗുരുതരമായ പോഷകാഹാരക്കുറവും സങ്കീര്ണതയുമുളള കുട്ടികളെ കണ്ടെത്തിയാണ് പോഷക പുനരധിവാസ കേന്ദ്രങ്ങളില്‍ പ്രവേശിപ്പിക്കുന്നത്.
വിശപ്പ് പരിശോധന നടത്തിയാണ് പ്രത്യേക ഭക്ഷണം നല്‍കുന്നത്. ഡയറ്റീഷന്റെ നിര്‍ദേശ പ്രകാരമാണ് കുട്ടികള്ക്ക്് ആവശ്യമായ ഭക്ഷണം പാകം ചെയ്തു കൊടുക്കുന്നത്്.
കുട്ടികള്‍ക്കും കുടുംബാംഗങ്ങളിരൊളാള്ക്കും താമസത്തിനുമുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. കേന്ദ്രങ്ങളില്‍ പ്രവേശിപ്പിച്ചതിനേക്കാള്‍ 50 ശതമാനം ശരീരഭാരം കൂടുകയും ഗുരുതരമായ പോഷകാഹാരക്കുറവും സങ്കീര്‍ണതകളും മാറുകയും ചെയ്യുന്ന അവസ്ഥയിലാണ് വീടുകളിലേക്ക് തിരിച്ച്് അയയ്ക്കുന്നത്.
പിന്നീട് അങ്കണവാടികളുടെ കീഴില്‍ കുട്ടികളുടെ ഉയരവും വണ്ണവും രേഖപ്പെടുത്തുന്നുണ്ട്്.
അട്ടപ്പാടിയിലെ ശിശുമരണ നിരക്ക് കുറയ്ക്കുന്നതിനായി അട്ടപ്പാടി പാക്കേജിന്റെ ഭാഗമായി പോഷകാഹാരക്കുറവ് പരിഹരിക്കാന്് പുനരധിവാസ കേന്ദ്രങ്ങള്‍ ആരംഭിച്ചത്.
അട്ടപ്പാടി ബ്ലോക്കിലെ അഗളി, ഷോളയൂര്‍, പുതൂര്‍ കേന്ദ്രങ്ങളിലാണ് കുട്ടികള്‍ക്ക് പ്രത്യേക പരിചരണത്തിന് സൗകര്യമുള്ളത്്. ഒരു വര്‍ഷത്തിനിടയില്‍ അഗളിയില്‍ 31,ഷോളയൂര്‍-15,പുതൂര്‍-10 കുട്ടികളാണ് പ്രവേശിക്കപ്പെട്ടത്്.
ഓരോ കേന്ദ്രങ്ങളിലും ഡയറ്റീഷന്‍, മെഡിക്കല്‍ സോഷല്‍ വര്‍ക്കര്‍, സ്റ്റാഫ് വര്‍ക്കര്‍, സ്റ്റാഫ് നഴ്സ്, കുക്ക് തസ്തികകളുണ്ട്. ആരോഗ്യ ഉപകേന്ദ്രങ്ങളിലും അങ്കണവാടികളിലും ആശാവര്‍ക്കര്‍മാരും ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സുമാരും പരിശോധന നടത്തി ഗുരുതരമായ പോഷകാഹാരക്കുറവും സങ്കീര്ണതയുമുളള കുട്ടികളെ കണ്ടെത്തിയാണ് പോഷക പുനരധിവാസ കേന്ദ്രങ്ങളില്‍ പ്രവേശിപ്പിക്കുന്നത്.
വിശപ്പ് പരിശോധന നടത്തിയാണ് പ്രത്യേക ഭക്ഷണം നല്‍കുന്നത്. ഡയറ്റീഷന്റെ നിര്‍ദേശ പ്രകാരമാണ് കുട്ടികള്ക്ക്് ആവശ്യമായ ഭക്ഷണം പാകം ചെയ്തു കൊടുക്കുന്നത്്.
കുട്ടികള്‍ക്കും കുടുംബാംഗങ്ങളിരൊളാള്ക്കും താമസത്തിനുമുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. കേന്ദ്രങ്ങളില്‍ പ്രവേശിപ്പിച്ചതിനേക്കാള്‍ 50 ശതമാനം ശരീരഭാരം കൂടുകയും ഗുരുതരമായ പോഷകാഹാരക്കുറവും സങ്കീര്‍ണതകളും മാറുകയും ചെയ്യുന്ന അവസ്ഥയിലാണ് വീടുകളിലേക്ക് തിരിച്ച്് അയയ്ക്കുന്നത്.
പിന്നീട് അങ്കണവാടികളുടെ കീഴില്‍ കുട്ടികളുടെ ഉയരവും വണ്ണവും രേഖപ്പെടുത്തുന്നുണ്ട്്.
അട്ടപ്പാടിയിലെ ശിശുമരണ നിരക്ക് കുറയ്ക്കുന്നതിനായി അട്ടപ്പാടി പാക്കേജിന്റെ ഭാഗമായി പോഷകാഹാരക്കുറവ് പരിഹരിക്കാന്് പുനരധിവാസ കേന്ദ്രങ്ങള്‍ ആരംഭിച്ചത്.
Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT